കോവിഡ് ബാധിച്ച് അമ്മയ്ക്കു പുറത്തിറങ്ങാൻ സാധിക്കാൻ പറ്റാത്ത അതിനെതുടർന്ന് സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ച വടമ മേക്കാട്ടിൽ സച്ചിന്റെ വാർത്താമാധ്യമങ്ങളിലൂടെ മലയാളികൾ വായിച്ചതാണ് .ഈ കോവിഡ് കാലത്താണ് പോലീസ് ഉദ്യോഗസ്ഥരോട് സച്ചിൻ തന്റെ ജീവിതത്തിലെ
Latest News
നമ്മുടെ സമൂഹത്തിൽ നടക്കുന്ന പല സംഭവങ്ങളും ഒരു ഞെട്ടലോടെയാണ് നമ്മൾ കേൾക്കുന്നത് . ഇത്ര മൃ, ഗീയമായി ഒരു മനുഷ്യന് എങ്ങനെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്നു എന്ന് ചിന്തിച്ചുപോകുന്ന എത്രയെത്രയോ സംഭവങ്ങൾ . ഇപ്പോഴിതാ
കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു തലസ്ഥാനത്ത് മകളുടെ സുഹൃത്തിനെ അര്‍ധരാത്രിയില്‍ അച്ഛൻ കൊലപ്പെടുത്തിയ സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവന്നത് .ഇപ്പോഴിതാ പ്രതിയായ സൈമൺ ലാൽ കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. മകളുടെ കാമുകനെ കൊലപ്പെടുത്താൻ ആയി മുന്‍കൂട്ടി
അച്ഛനും അമ്മയും നഷ്ടപ്പെട്ട പെൺകുട്ടിയെ ഏറ്റെടുത്ത് വളർത്തി വലുതാക്കി ഒടുവിൽ അവൾക്ക് അനുയോജ്യമായ വരനെ കണ്ടുപിടിച്ചു മാതൃകയാവുകയാണ് കാഞ്ഞങ്ങാട് അബ്ദുള്ള ഖദീജ ദമ്പതികൾ. ഏഴാമത്തെ വയസിലാണ് രാജേശ്വരിക്ക് അച്ഛനെയും അമ്മയെയും നഷ്ടപ്പെടുന്നത്. പിന്നീടങ്ങോട്ട് എങ്ങനെ
കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളത്തിൽ ഏറ്റവുമധികം ചർച്ചകൾക്ക് വഴിവെച്ച ഒരു വാർത്തയായിരുന്നു അനുപമയുടെ മകൻറെയും ദത്ത് വിവാദം. ഏകദേശം ഒരു വർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് അനുപമയ്ക്ക് മകനെ കൈകളിൽ ലഭിച്ചത്. സുഹൃത്ത് അജിത്തുമായുള്ള ബന്ധത്തിലാണ്
പ്രിയപ്പെട്ടവൾ ഈ ലോകത്ത് നിന്ന് പോയ വേദനയിൽ അവള്‍ അനുഭവിച്ച പരീക്ഷണങ്ങളെയെല്ലാം തന്റേതാക്കി മാറ്റി കരളുരുക്കുന്ന അനുഭവവുമായി ശിവേഷ്. പ്രിയപ്പെട്ടവളെ കാൻസർ കാർന്നു തുടങ്ങിയപ്പോൾ സാന്ത്വനത്തിന്റെ മറുമരുന്നായി മാറുകയായിരുന്നു ശിവേഷ്, ശിവേഷിന്റെ പ്രിയപ്പെട്ട ഭാര്യയാണ്
സംഗീതജ്ഞനും മലയാള സിനിമാ സംഗീത സംവിധായകനുമായ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു. അർബുദബാധിതനായി അദ്ദേഹം കോഴിക്കോട് എം വി ആർ ക്യാൻസർ സെൻട്രലിൽ ദീർഘനാളായി ചികിത്സയിലിരിക്കെ ആയിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണവിവരം കുടുംബാംഗങ്ങൾ അറിയിച്ചിരിക്കുന്നത്.മലയാളസിനിമയിൽ സംഗീത
ബസ് കഴുകി സ്വരുക്കൂട്ടി വച്ച് പഠിച്ച് അഭിഭാഷകനായ കൃപേഷ് കാടകം എന്ന യുവാവിന്റെ കഥ ഇന്നത്തെ യുവാക്കള്‍ക്ക് ഒരു മാതൃകയാണ്. 2010 മുതല്‍ 2015 വര്‍ഷക്കാലം കെഎസ്ആര്‍ടിസി കാസര്‍കോട് ഡിപ്പോയില്‍ രാത്രി കാലങ്ങളില്‍ ബസ്
51 വർഷങ്ങൾക്കിപ്പുറം കളിക്കൂട്ടുകാർക്കൊപ്പം സ്കൂളിലെത്തിയ സന്തോഷത്തിലാണ് വ്യവസായിയായ എം.എ. യൂസഫലി. പഴയ ഹാജർ ബുക്കിലെ പേർ കാണിച്ച് പഴയകാലം ഓർത്തെടുത്ത് അദ്ദേഹം കൊച്ചു കുട്ടിയായിരിക്കുകയാണ്.1970-കളിൽ എട്ടാം ക്ലാസ് മുതൽ എസ്.എസ്.എൽ.സി. വരെ പഠിച്ച
ലിംഗ മാറ്റ ശസ്ത്രക്രിയകൾ ചെയ്ത് പരാജയപ്പെട്ട് ആത്മഹത്യ ചെയ്ത അനന്യ അലക്സിനെ മലയാളികൾ മറന്നിട്ടുണ്ടാവില്ല. അനന്യയുടെ മരണത്തിൽ നിരവധി വിവാദങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നു. ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിക്കാൻ പറ്റാത്തതിനെ