അരിക്കൊമ്പനെ കുങ്കിയാനയാക്കുകയല്ലാതെ വേറെ മാർഗമില്ലെന്ന് നടനും എംഎൽഎയുമായ കെ.ബി. ഗണേഷ് കുമാർ. വേറെ എവിടെക്കൊണ്ടുപോയി പാർപ്പിച്ചാലും അത് തിരികെ വരുമെന്നും നാട്ടിലെ ആളുകളെ അരിക്കൊമ്പന് ഭയമില്ലെന്നും ഗണേഷ് കുമാർ പറയുന്നു. ‘‘ഞാൻ ജനിച്ചപ്പോൾ തൊട്ട്
arikomban
സഹോദരിയും നടിയുമായ മീര ജാസ്മിനെയും തന്നെയും അഭിഭാഷകൻ ശ്രീജിത്ത് പെരുമന അപകീർത്തിപ്പെടുത്തി എന്ന പരാതിയുമായി സാറ റോബിൻ. കെയർ ആൻഡ് കൺസേൺ ഫോർ ആനിമൽസ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് സാറ. അരിക്കൊമ്പൻ്റെ പേരിൽ
കഴിഞ്ഞ കുറച്ച് നാളുകളായി മാധ്യമങ്ങളിൽ ഒട്ടാകെ നിറയുന്നത് വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ആളുകളെ ഉപദ്രവിക്കുന്ന വാർത്തയാണ്. ആദ്യം അരികൊമ്പൻ ആയിരുന്നുവെങ്കിൽ പിന്നീട് അത് കാട്ടുപോത്തായി. ഇപ്പോൾ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ജോസ് കെ
ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം അരികൊമ്പൻ ആണ്. കാടുകടത്തിവിട്ട് ആഴ്ചകൾ പിന്നിടുമ്പോഴും ഇന്നും അരികൊമ്പനെ പറ്റിയുള്ള ചർച്ചകളും വാർത്തകളും സോഷ്യൽ മീഡിയയിൽ പൊടിപൊടിക്കുകയാണ്. ചിന്നക്കനാലിൽ അരിക്കൊമ്പനെ തിരികെ കൊണ്ടുവരുന്നതിന് കേസ് നടത്തിപ്പിന് എന്ന പേരിൽ
അരിക്കൊമ്പൻ വീണ്ടും കേരളത്തിൽ. നിലവിൽ കേരള വനാതിർത്തിയിൽ നിലയുറപ്പിക്കുകയാണ്. പെരിയാർ കടുവ സങ്കേതത്തിലെ മുല്ലക്കുടിയിലാണ് അരിക്കൊമ്പൻ ഉള്ളത്. രണ്ട് ദിവസത്തിനിടയിൽ ആന അതിർത്തി കടന്ന് പോയിട്ടില്ലെന്ന് വനം വകുപ്പ് അറിയിച്ചു. അരികൊമ്പനെ തുറന്ന് വിടാൻ
കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളക്കര മൊത്തം ചർച്ച ചെയ്തത് അരികൊമ്പനെ കുറിച്ചായിരുന്നു. കേരളക്കരയുടെ മനസ് കൈയ്യിലെടുത്ത അരിക്കൊമ്പൻ്റെ കഥ സിനിമയാകുകയാണ്. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘ഭൂമിയിലെ