ഒരു കാലത്ത് മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിന്ന നടിയായിരുന്നു കാവ്യ മാധവൻ. വിടർന്ന കണ്ണുകളും നീണ്ട മുടിയും ഒക്കെയായി മലയാളിയുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് ചിറക് നൽകിയത് കാവ്യ തന്നെയാണെന്ന് പറയേണ്ടിരിക്കുന്നു. അക്കാലത്ത് കൈനിറയെ സിനിമകളുമായി സിനിമയിൽ
dileep
മിമിക്രി വേദികളിലൂടെ കടന്ന് വന്ന് സിനിമയിൽ ശ്രദ്ധ നേടിയ താരമാണ് നാദിർഷ. ഗായകൻ, അഭിനേതാവ്, സംവിധായകൻ, അവതാരകൻ എന്നീ നിലകളിലെല്ലാം അറിയപ്പെടുവാൻ നാദിർഷയ്ക്ക് സാധിച്ചു. മിനിസ്ക്രീനിലും, ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ നാദിർഷ വളരെ
മലയാളസിനിമയിൽ ഒരുകാലത്ത് ശ്രദ്ധ നേടിയ നായകന്മാരുടെ പട്ടികയിൽ ദിലീപും ഉണ്ടായിരുന്നു. കോമഡി പരിപാടികളിലൂടെയും,ഹാസ്യ കഥാപാത്രങ്ങളിലൂടെയും കടന്ന് വന്ന് ജനപ്രിയനായകനെന്ന അംഗീകാരത്തിലേയ്ക്കുള്ള ദിലീപിൻ്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. എന്നാൽ ഇടക്കലത്തുണ്ടായ നടിയെ ആക്രമിച്ച കേസിൽ ആരോപണവിധേയനായി
സെലിബ്രിറ്റികളുടെ വിശേഷങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക് എന്നും പ്രത്യേക താല്‍പര്യമാണ്. അവരുടെ പൂര്‍വകാല ചരിത്രം, പ്രണയം, വിവാഹം, അങ്ങനെ അങ്ങനെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക് എന്നും ഇഷ്ടമാണ്. എന്തെങ്കിലും ഒക്കെ അറിഞ്ഞിലെങ്കിലാണ് ആരാധകര്‍ക്ക് പരാതി
മലയാള ചലച്ചിത്ര സംവിധായികയാണ് കുഞ്ഞില മാസിലാമണി. ദിലീപിനെക്കുറിച്ച് ഗുരുതരമായ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് കുഞ്ഞില മാസിലാമണി ഇപ്പോള്‍. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഈ വെളിപ്പെടുത്തല്‍. നിരവധി പേരാണ് പോസ്റ്റ് ഇതിനോടകം ഏറ്റെടുത്തിരിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം;എനിക്ക് ഒരു
നടൻ ദിലീപ് പ്രതിയെന്ന് ആരോപിക്കുന്ന നടിയെ ആക്രമിച്ച കേസിൽ കേസിനെ സംബന്ധിച്ച് വലിയ ചർച്ചകളാണിപ്പോൾ നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം അതിഥിയാണ് നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍. ലിബർട്ടി ബഷീർ നടത്തിയ ചില
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് നിര്‍ണ്ണായ ഘട്ടത്തിലേക്ക് കടക്കുകയാണ്.നിർണായക തെളിവുകൾ അടങ്ങിയ ദിലീപിന്റെ ഫോൺ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യർആലുവാപ്പുഴയിലേക്ക് എറിഞ്ഞു എന്ന സാക്ഷിമൊഴിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.മൊഴിയിലെ സത്യാവസ്ഥ ബോധ്യപ്പെടാനായി അന്വേഷണ
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് നിര്‍ണ്ണായക വഴിത്തിരിവിലേക്ക് കടക്കുന്നു. കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ വന്ന പശ്ചാത്തലത്തില്‍ കാവ്യാ മാധവനെ സംവിധായകന്‍ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് പുതിയ നീക്കം. തിങ്കളാഴ്ച രാവിലെ 11മണിക്കാണ് കാവ്യാ
നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ നടന്‍ ദിലീപ് കിടന്നത് അന്ന് വലിയ വാര്‍ത്തയായിരുന്നു.അന്ന് ദിലീപിന് കൂടുതല്‍ സൗകര്യം ചെയ്ത് നല്‍കിയിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് രംഗത്തെത്തിയിക്കുകയാണ്‌മുന്‍ ഡിജിപി ആര്‍. ശ്രീലേഖ.എന്നാല്‍ അദ്ദേഹത്തിന് കൂടുതല്‍
നടന്‍ ദിലീപിന്റെ സുഹൃത്തും ദിലീപിന്റെ ഐ ഫോണ്‍ സര്‍വീസ് ചെയ്ത സ്ഥാപനത്തിലെ ഐടി സഹായിയുമായ സലീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം മുറുകുകയാണ്. വാഹനാപകടത്തിലാണ് സലീഷ് മരണപ്പെട്ടത്.ഇപ്പോള്‍ ഈ ആരോപണത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് സുരേഷ്