കുറഞ്ഞകാലയളവിനുള്ളിൽ തന്നെ നൂറിലധികം ചിത്രങ്ങളിൽ വേഷമിട്ട് അകാലത്തിൽ പൊലിഞ്ഞുപോയ അഭിനയ പ്രതിഭയാണ് ‘എൻ. എഫ് വർഗീസ്’. ഗാംഭീര്യമുള്ള ശബ്‍ദത്തോട് കൂടെ മലയാള സിനിമയിൽ ഒന്നാകെ നിറഞ്ഞു നിന്ന ഈ നടൻ നമ്മെ വിട്ട് പിരിഞ്ഞിട്ട്
Interview
പ്രമുഖ വയലിനിസ്റ്റും, സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്കറിൻ്റെ വിയോഗം കേരളമനസാക്ഷിയെ ഒന്നാകെ ഞെട്ടിച്ച സംഭവങ്ങളിൽ ഒന്നായിരുന്നു. ആ ഞെട്ടലിൽ നിന്നും ഇപ്പോഴും മാറിയിട്ടില്ല അദ്ദേഹത്തിൻ്റെ കുടുംബവും, ആരാധകരും,സഹപ്രവർത്തകരും. മലയാളി മനസുകളിൽ വയലിനാൽ മാന്ത്രികത തീർത്ത അദ്ദേഹത്തിൻ്റെ
മലയാള സിനിമ- സീരിയൽ പ്രേക്ഷകർക്ക് ഏറെ പരിചിതയായ നടിയാണ് ‘മഞ്ജുപിള്ള’. അനവധി സിനിമകളിലും, സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ മഞ്ജുവിന് സാധിച്ചു. ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട മഞ്ജു, മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയുന്ന ‘തട്ടീം
ധ്യാൻ ശ്രീനിവാസൻ്റെ തിരക്കഥയിൽ നവാഗതനായ ഷഹദ് സംവിധാനം ചിത്രമാണ് ‘പ്രകാശൻ പറക്കട്ടെ’. ട്രെയിലറും, ടീസറും പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ പടം പ്രേക്ഷകർക്ക് ഏറെ ചിരി സമ്മാനിക്കുന്ന ഒന്നാണെന്ന് ആദ്യമേ എല്ലാവരും വിലയിരുത്തിയിരുന്നു. തുടക്കം മുതൽ
മിമിക്രി രംഗത്ത് മലയാളത്തിൽ നിന്ന് വ്യത്യസ്തമായ സംഭാവന നൽകിയ വ്യക്തിയാണ് നിയാസ് ബക്കർ. തമാശകളിലൂടെയും, തൻ്റെ ഹാസ്യ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ ചിരിയുടെ ലോകത്തേയ്ക്ക് കൊണ്ടുപോവാൻ അദ്ദേഹത്തിന് സാധിച്ചു. എന്നാൽ നിയാസിനെ ഒരു 20 വയസ്സിന്
മലയാള സിനിമ ആസ്വാദകർക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ഹരിശ്രീ അശോകൻ. മിമിക്രി വേദികളിലൂടെ കടന്നു വന്ന് അഭിനയ രംഗത്ത് ചുവട് ഉറപ്പിച്ച വ്യക്തിയാണ് ഹരിശ്രീ അശോകൻ. ഏഷ്യാനെറ്റ് ആരംഭിച്ച മിമിക്രി പരിപാടികളിലൂടെയാണ് താരം
മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിമാരിൽ ഒരാളാണ് മൈഥിലി. ചുരുക്കം ചില സിനിമകളിൽ മാത്രമേ അവർ അഭിനയിച്ചിട്ടുള്ളു എങ്കിലും ചെയ്യുന്ന വേഷങ്ങളെല്ലാം വ്യത്യസ്തതയുള്ളതും, പ്രേക്ഷകരുടെ ഉള്ളിൽ തങ്ങി നിൽക്കുന്നവയുമായിരുന്നു. സിനിമകളിൽ സജീവമായ മൈഥിലിയെ ഇടക്കാലത്ത് സിനിമകളിൽ
ആമസോണ്‍ മഴക്കാടുകളില്‍ അബദ്ധത്തില്‍ കുടുങ്ങിയ കുട്ടികളെ കണ്ടെത്തി. കാണാതായി 27 ദിവസങ്ങള്‍ കഴിഞ്ഞാണ് ഇവരെ കണ്ടെത്തിയിരിക്കുന്നത്. എട്ട് വയസ്സുകാരനായ ഗ്ലെസന്‍ കാര്‍വാലോ റിബേറോയും ആറ് വയസ്സുകാരനായ ഗ്ലാക്കോ കാര്‍വാലോ റിബോയുമാണ് ആമസോണ്‍ മഴക്കാടുകളില്‍ അകപ്പെട്ടത്.
തലമുറ വ്യത്യാസമില്ലാതെ മലയാളിപ്രേക്ഷകരും സിനിമാ ലോകവും ഒന്നടങ്കം ഇഷ്ടപ്പെടുന്ന താരമാണ് കുതിരവട്ടം പപ്പു. ഇന്നും എന്നും അദ്ദേഹത്തിന്റെ സിനിമയിലെ ഡയലോഗുകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവാറുണ്ട്. ഇപ്പോഴിതാ അച്ഛന്റെ പാതയിലൂടെ മകന്‍ ബിനു പപ്പുവും സിനിമാ
മലയാള ചലച്ചിത്ര സംവിധായകനും നടനുമായ ശ്രീകാന്ത് മുരളിയെ ഏവര്‍ക്കും സുപരിചിതമാണ്. കെജി ജോര്‍ജിന്റെ അസിസ്റ്റന്റായും പ്രിയദര്‍ശന്റെ കൂടെ സംവിധാന സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൈരളി ചാനലിലെ പ്രൊഡ്യൂസര്‍ ആയിരുന്ന ശ്രീകാന്ത് 250ഓളം പരസ്യങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.