മലയാളികളുടെ പ്രിയ നടി കെ പി എ സി ലളിതയുടെ വിയോഗം അടുത്തിടെ ആയിരുന്നു. മലയാള സിനിമയ്ക്ക് പകരം വെയ്ക്കാനില്ലാത്ത നടിയായിരുന്നു കെ പി എ സി ലളിത. അര്‍ബുദ ബാധിതയായി ചികിത്സയിലിരിക്കെയായിരുന്നു താരം
KPAC Lalitha death
കെപിഎസി ലളിത നമ്മളെ വിട്ട പിരിഞ്ഞിട്ട് അധികനാളുകള്‍ ആയിട്ടില്ല. മലയാള സിനിമയ്ക്ക് പകരം വെയ്ക്കാനില്ലാത്ത നടിയുടെ വിയോഗത്തില്‍ നിന്നും നാം ഇനിയും മുക്തരായിട്ടില്ല. ലളിതാമ്മയുടെ ഓര്‍മമകള്‍ പങ്കിട്ട് പലരും മുന്നോട്ട് വന്നിരുന്നു. ഇപ്പോള്‍ വൈറലാകുന്നത്
കെ പി എ സി ലളിതയുടെ മൃതദേഹത്തിനരികെ ഒരു രാത്രി മുഴുവന്‍ കാവലിരുന്ന നടി സരയുവിന്റെ ചിത്രം നാമെല്ലാം കണ്ടതാണ്. വിളക്കിലെ തിരി കെടുമ്പോള്‍ വീണ്ടും എണ്ണ പകര്‍ന്ന് കത്തിച്ചതും സരയു തന്നെയായിരുന്നു. സോഷ്യല്‍
ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ മുന്നേറ്റങ്ങള്‍ക്ക് വിരാമം കുറിച്ച് കെ പി എ സി ലളിത ഓര്‍മ്മയാകുമ്പോള്‍ ആ അഭിനയ സപര്യയുടെ മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് കലാകേരളം. കലിതുള്ളിയെത്തുന്ന അമ്മയായും കരുണയുള്ള സഹോദരിയായും കുശുമ്പെടുക്കുന്ന
മലയാള സിനിമയില്‍ പകരം വെയ്ക്കാനില്ലാത്ത നടിയായിരുന്നു കെപിഎസി ലളിത. അഭിനയത്തിലെ മികവ് കൊണ്ട് ലളിത സിനിമയുടെ പടവുകള്‍ മുന്നേറിക്കൊണ്ടിരുന്നു. അഭ്രപാളിയില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും അത്ര സുന്ദരമായ ജീവിതമായിരുന്നില്ല അവരുടേത്. ദൈവം ഒരു പ്രേക്ഷകനാണെങ്കില്‍ എപ്പോഴും
അപ്രതീക്ഷിതമായി കെ പി എ സി ലളിതയുടെ വിയോഗവാർത്ത അറിഞ്ഞ നടുക്കത്തിലാണ് സിനിമാലോകവും മലയാളികളും. രോഗത്തെ അതിജീവിച്ച് തിരികെ ജീവിതത്തിലേക്ക് തിരികെയെത്തുമെന്ന പ്രത്യാശയിലായിരുന്നു സിനിമാലോകവും സഹപ്രവർത്തകരും പ്രിയപ്പെട്ടവരുമെല്ലാം. ആറര പതിറ്റാണ്ടോളം നീണ്ട ആ അഭിനയ
മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നടി കെ പി എ സി ലളിതയ്ക്ക് അത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനപ്രവാഹമായിരുന്നു. മൃതദേഹം തൃപ്പൂണിത്തുറ ലായം റോഡിലെ കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ വന്‍ ജനാവലിയാണ് പ്രിയ നടിയെ
അഭ്രപാളികളില്‍ അഭിനയത്തിന്റെ പടവുകള്‍ താണ്ടി വിസ്മയിപ്പിച്ച കെ പി എ സി ലളിതയുടെ വിയോഗം സിനിമാ മേഖലയ്ക്ക് കനത്ത നഷ്ടം തന്നെയാണ്. വ്യത്യസ്ഥ തലമുറക്കാരുടെ മനസ്സിലേക്ക് വിസ്മയമായ അഭിനയ തലങ്ങളിലൂടെ ചേക്കേറിയ ലളിത ഒരു