മലയാളികളുടെ പ്രിയ നടി കെ പി എ സി ലളിതയുടെ വിയോഗം അടുത്തിടെ ആയിരുന്നു. മലയാള സിനിമയ്ക്ക് പകരം വെയ്ക്കാനില്ലാത്ത നടിയായിരുന്നു കെ പി എ സി ലളിത. അര്‍ബുദ ബാധിതയായി ചികിത്സയിലിരിക്കെയായിരുന്നു താരം
KPAC Lalitha
കെപിഎസി ലളിത നമ്മളെ വിട്ട പിരിഞ്ഞിട്ട് അധികനാളുകള്‍ ആയിട്ടില്ല. മലയാള സിനിമയ്ക്ക് പകരം വെയ്ക്കാനില്ലാത്ത നടിയുടെ വിയോഗത്തില്‍ നിന്നും നാം ഇനിയും മുക്തരായിട്ടില്ല. ലളിതാമ്മയുടെ ഓര്‍മമകള്‍ പങ്കിട്ട് പലരും മുന്നോട്ട് വന്നിരുന്നു. ഇപ്പോള്‍ വൈറലാകുന്നത്
ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ മുന്നേറ്റങ്ങള്‍ക്ക് വിരാമം കുറിച്ച് കെ പി എ സി ലളിത ഓര്‍മ്മയാകുമ്പോള്‍ മലയാള സിനിമയ്ക്ക് നൊമ്പരമാവുകയാണ്.. കലിതുള്ളിയെത്തുന്ന അമ്മയായും കരുണയുള്ള സഹോദരിയായും കുശുമ്പെടുക്കുന്ന അമ്മായിമ്മയായും കെപിഎസി ലളിത അഭ്രപാളികളില്‍
ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ മുന്നേറ്റങ്ങള്‍ക്ക് വിരാമം കുറിച്ച് കെ പി എ സി ലളിത ഓര്‍മ്മയാകുമ്പോള്‍ ആ അഭിനയ സപര്യയുടെ മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് കലാകേരളം. കലിതുള്ളിയെത്തുന്ന അമ്മയായും കരുണയുള്ള സഹോദരിയായും കുശുമ്പെടുക്കുന്ന
മലയാള സിനിമയില്‍ പകരം വെയ്ക്കാനില്ലാത്ത നടിയായിരുന്നു കെപിഎസി ലളിത. അഭിനയത്തിലെ മികവ് കൊണ്ട് ലളിത സിനിമയുടെ പടവുകള്‍ മുന്നേറിക്കൊണ്ടിരുന്നു. അഭ്രപാളിയില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും അത്ര സുന്ദരമായ ജീവിതമായിരുന്നില്ല അവരുടേത്. ദൈവം ഒരു പ്രേക്ഷകനാണെങ്കില്‍ എപ്പോഴും
അഭിനയത്തിന്റെ വ്യത്യസ്ഥ തലങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നു കാണിച്ച കെപിഎസി ലളിതയുടെ വിയോഗത്തില്‍ മലയാള സിനിമാ മേഖല ഒന്നാകെ വിതുമ്പുകയാണ്. അമ്മായും സഹോദരിയായും സ്‌നേഹം ചാലിച്ച ബന്ധുവായും ബിഗ്‌സ്‌ക്രീനില്‍ പ്രേക്ഷക പ്രശംസ നേടിയ താരത്തിന്
മലയാളി പ്രേഷകരുടെ എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാളായ കെപിഎസി ലളിത അന്തരിച്ചു . 74 വയസായിരുന്നു . തൃപ്പൂണിത്തറയിലുള്ള വീട്ടിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത് . ഏറെ കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു .. സ്വഭാവിക
ഒരു സീനില്‍പ്പോലും മുഖം കാണിക്കാതെ, കേവലം ശബ്ദാഭിനയം കൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച് വിസ്മയം സൃഷ്ടിച്ച നടിയാണ് കെ.പി.എ.സി ലളിത. മഹേശ്വരിയമ്മ എന്ന കെ.പി.എ.സി ലളിത നാടകങ്ങളിലൂടെയേണ് അഭിനയ രംഗത്തേക്ക്