മിനിസ്ക്രീൻ പരമ്പരകളിലൂടെ എത്തി നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് മൃദുല വിജയ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ധാരാളം ആരാധകരെ നേടിയെടുത്ത മൃദുലവും ഭർത്താവ് യുവാക്കൃഷ്ണയ്ക്കും വലിയ ഒരു ആരാധക ബന്ധം തന്നെ സോഷ്യൽ
yuva krishna
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികളാണ് മൃദുല വിജയും യുവ കൃഷ്ണയും. പൂക്കാലം വരവായി, തുമ്പപ്പൂവ് തുടങ്ങി നിരവധി പരമ്പരകളിൽ മികച്ച അഭിനയ പ്രകടനമാണ് മൃദുല കാഴ്ച വെച്ചത്. ബോൾഡായ കഥാപാത്രങ്ങൾ കൂടുതലായി തെരെഞ്ഞെടുത്ത്
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സീരിയൽ താരങ്ങളാണ് യുവയും, മൃദലയും. തങ്ങളുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും, വിശേഷങ്ങളും ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ജീവിതത്തിൽ സന്തോഷങ്ങൾക്ക് കൂടുതൽ നിറം പകരുന്നതിനായി തങ്ങൾക്കിടയിലേയ്ക്ക് ഒരു
മിനി സ്‌ക്രീനിലെ രണ്ട് മിന്നും താരങ്ങളാണ് യുവയും മൃദുലയും. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് താര ദമ്പതികളാണ് ഇരുവരും. രണ്ട് താരങ്ങളുടെയും വിവാഹം ആരാധകര്‍ക്ക് വലിയ സന്തോഷം നല്‍കിയിരുന്നു. വിവാഹത്തിനു ശേഷം, മൃദുല ഗര്‍ഭിണി
സീരിയൽ രംഗത്തേയ്ക്ക് കടന്നു വന്ന് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട് മാറിയ താരങ്ങളാണ് മൃദുലയും, യുവ കൃഷ്ണയും. അഭിനയ രംഗത്ത് തിളങ്ങി നിൽക്കുന്ന സമയത്താണ് ഇരുവരും വിവാഹിതരാകുന്നത്. മൃദുല മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘തുമ്പപ്പൂ’ എന്ന
മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ്യപ്പെട്ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയും. വിവാഹ ശേഷമുള്ള രസകരമായ ഓരോ നിമിഷങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.2021 ജൂലൈയിൽ തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു മൃദുലയും യുവ
മലയാളികളുടെ ഏറെ ഇഷ്ടമുള്ള സീരിയല്‍ താരങ്ങളാണ് മൃദുല വിജയും യുവ കൃഷ്ണയും. മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന ഇരുവരും ജീവിതത്തില്‍ ഒന്നായത് അടുത്തിടെയാണ്. വലിയ ആഘോഷങ്ങളൊന്നും ഇല്ലാതെയായിരുന്നു ഇരുവരും വിവാഹിതരായത്. കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു ഇരുവരുടെയും
സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന താറാവിവാഹം ആയിരുന്നു നടി മൃദുല വിജയുടെയും നടൻ യുവ കൃഷ്ണയുടെയും, വ്യാഴാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്, രാവിലെ ആറ്റുകാൽ അമ്പലത്തിൽ വെച്ചായിരുന്നു യുവ മൃദുലയുടെ കഴുത്തിൽ താലി ചാർത്തിയത്,
മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരു പോലെ സുപരിചിതമാണ് നടി മൃദുല വിജയെ, തമിഴ് സിനിമയിൽ കൂടി അഭിനയ രംഗത്ത് കടന്ന് വന്ന താരമാണ് മൃദുല പിന്നിട് തമിഴിലും മലയാള ഭാഷകളിലുമായി