വിവാഹ നിശ്ചയം കഴിഞ്ഞ യുവാവ് ആരുമില്ലാത്ത സമയം പ്രതിശ്രുത വധുവിൻറെ വീട്ടിൽ വന്ന് യുവതിയോട് ചെയ്‌തത്‌; തിരിച്ച് എട്ടിന്റെ പണി കൊടുത്ത് പെൺകുട്ടി

സ്ത്രീധനത്തിന്റെ പേരിൽ യുവതികൾക്ക് നേരിടുന്ന ഉപദ്രവത്തെ പറ്റി ദിനംപ്രതി വാർത്തകൾ നമ്മുടെ കേരളത്തിൽ നിന്ന് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്, ഇപ്പോൾ സ്ത്രീധനത്തിന്റെ പേരിലും വിവാഹ നിശ്ചയം കഴിഞ്ഞ പ്രതിശ്രുത വധുവിൻറെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് വന്ന് പീഡിപ്പിക്കാൻ നോക്കിയതിനുമാണ് അനന്തകൃഷ്ണൻ എന്ന യുവാവിനെ വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്, അനന്തകൃഷ്ണന്റെയും യുവതിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ശേഷമായിരുന്നു ഇദ്ദേഹത്തിന്റെ ഈ പ്രവൃത്തി

ചെങ്ങമനാട് എക്കാട്ട് സകേതം വീട്ടിൽ അനന്തകൃഷ്ണൻ എന്ന ഇരുപത്തിയൊമ്പത് വയസുകാരനാണ് പ്രതി, ഇദ്ദേഹം ധനലക്ഷ്‌മി ബാങ്കിൽ ഉദ്യോഗസ്ഥനായിട്ടാണ് ജോലി ചെയുന്നത്, ഇദ്ദേഹവും എറണാകുളം മടക്കത്താനം സ്വദേശിനിയുമായിട്ട് വിവാഹ നിശ്ചയം ഉറപ്പിക്കുകയായിരുന്നു, മാസങ്ങൾക്ക് മുമ്പായിരുന്നു ധനലക്ഷ്‌മി ബാങ്കിൽ ക്ലർക്കായ ആനന്ദകൃഷ്ണനും ഇരുപത്തിയഞ്ചു വയസുള്ള യുവതിയുമായിട്ട് വീട്ടുകാർ വിവാഹം ഉറപ്പിച്ചത് അതിന് ശേഷം നിരന്തരം ഫോൺ വിളയിൽ കൂടിയും ചാറ്റിങ്ങിലൂടെയും കൂടുതൽ അടുക്കുകയായിരുന്നു

വിവാഹത്തിന് വധുവിന്റെ വീട്ടുകാരോട് നൂറ് പവൻ സ്വര്ണാഭരണം ആണ് ആവശ്യപെട്ടിരുന്നത്, തുടർന്നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിയുന്നതും, എന്നാൽ പ്രതിശ്രുത വധുവിൻറെ വീട്ടിൽ ആരുമില്ലാത്ത ഒരുദിവസം അനന്തകൃഷ്ണൻ ഭാവി വധുവിന്റെ വീട്ടിൽ എത്തുകയും, പെൺകുട്ടിയെ കേറി പിടിച്ച് കവിളിൽ ഉമ്മവെക്കുകയുമായിരുന്നു അതിന് ശേഷം ബലം പ്രയയോഗിച്ച് യുവതിയെ ബെഡ്‌റൂമിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രെമിക്കുകയുമായിരുന്നു, എന്നാൽ ഇതിനെ ശക്തമായി തന്നെ പെൺകുട്ടി എതിർക്കുകയയായിരുന്നു, ധനലക്ഷി ബാങ്കിൽ ക്ലർക്കായിരുന്ന അനന്തകൃഷ്ണൻ പിന്നിട് മാനേജർ ആയി പ്രമോഷൻ കിട്ടെയെന്നും അത്കൊണ്ട് തനിക്ക് സ്ത്രീധനമായി ഇനിയും അമ്പത് പവൻ കൂടി വേണമെന്നും പെൺകുട്ടിയുടെ വീട്ടുകാരോട് പറഞ്ഞിരുന്നു

കൂടാതെ സ്ത്രീധനമായി നൂറ്റമ്പത് പവൻ സ്വർണാഭരണവും കാറും തന്നിലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറും എന്ന് പറഞ്ഞു പെൺകുട്ടിയെ ഭീഷണി പെടുത്തുകയായിരുന്നു, എന്നാൽ പേടിച്ചിരിക്കാതെ യുവതി വീട്ടുകാർ വന്നപ്പോൾ നടന്ന കാര്യം വീട്ടുകാരോട് ധരിപ്പിക്കുകയും ശേഷം വാഴക്കുളം പോലീസിൽ പരാതിപ്പെടുകയും ആയിരുന്നു.കൂടാതെ വിവാഹനിശ്ചയത്തിന് ശേഷം സൗഹൃദത്തിൽ ആയിരുന്ന സമയത്ത് അനന്തകൃഷ്ണൻ യുവതിയുടെ കൈയിൽ നിന്ന് ജോലി ഒപ്പിച്ച് തരാം എന്ന് വാഗ്‌ദാനം നൽകി അമ്പതിനായിരം രൂപ കൈപറ്റിയിരുന്നു, ഇപ്പോൾ സ്ത്രീധന നിരോധന നിയമ പ്രകാരവും പീഡന ശ്രമത്തിനവും ചേർത്താണ് ഇദ്ദേഹത്തിന് എതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌

x