“അന്ന് പകർത്തിയത് ന, ഗ്ന വീഡിയോ അല്ല “, അന്ന് സംഭവിച്ചത് എല്ലാം തുറന്ന് പറഞ്ഞ് ഫീ, നിക്സ് ക,പ്പി,ൾസ് , വീഡിയോ കാണാം

കുറച്ചുനാളുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു ഒരു വിഷയമായിരുന്നു വ്യവസായിയെ കുടുക്കി ലക്ഷങ്ങൾ ഹ,ണി ട്രാ,പ്പി,ലൂടെ തട്ടിച്ച കേസിൽ അറസ്റ്റിലായ ഫിനിക്സ് കപ്പിളിന്റെ വാർത്ത. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവർ. ജയിലിൽ നിന്നും ഇറങ്ങിയതിനു ശേഷമാണ് ഇക്കാര്യത്തെക്കുറിച്ച് ഇവർ പറയുന്നത്. ഓണംഷൂട്ട് എന്ന പേരിൽ തങ്ങളെ കൊണ്ടുപോയി കുടുക്കുകയായിരുന്നു എന്നാണ് ഗോകുലും ദേവൂവും ഇപ്പോൾ തുറന്നു പറയുന്നത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെയാണ് ഇവർ ഹ, ണി ട്രാ, പ്പി,ൽ കുടിക്കി ലക്ഷങ്ങൾ പറ്റിച്ചു എന്ന് പറഞ്ഞിരുന്നത്. ഈ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട തങ്ങൾ പരാതി നൽകിയിട്ടുണ്ട് എന്ന് ഇപ്പോൾ ഇവർ പറയുന്നു. ചങ്ങാതിക്കൂട്ടം എന്ന ഫേസ്ബുക്ക് പേജിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇരുവരും തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്.വ്യവസായിയോടൊപ്പം നിർത്തി തന്റെ ന, ഗ്ന വീഡിയോ ചിത്രീകരിച്ചു എന്ന കാര്യം വ്യാ, ജമാണ് എന്നാണ് ദേവൂ തുറന്നു പറയുന്നത്. അയാൾ വീട്ടിലേക്ക് വരുമ്പോഴാണ് അദ്ദേഹത്തെ ആദ്യമായി താൻ കാണുന്നത്.

പരിചയമുള്ള ഒരു സ്ത്രീയോട് എങ്ങനെയാണോ സംസാരിക്കുന്നത് അതുപോലെയാണ് അയാൾ സംസാരിച്ചത്. അദ്ദേഹം പിടിക്കാൻ ശ്രമിച്ചപ്പോൾ താൻ ബ.ഹളം വയ്ക്കുകയും ചെയ്തു. ഇതോടെ അയാളും പേടിച്ചു പോയി എന്നാണ് ദേവു പറയുന്നത്. ഇതോടെ മാറിനിൽക്കുകയായിരുന്നു അയാൾ. മറ്റുള്ളവർ മുറിയിലേക്ക് കയറി വന്നു. അ, നാ, ശാസ്യം നടക്കുന്ന സ്ഥലത്തെ പോലെയാണ് അവർ അയാളെ ചോദ്യം ചെയ്തത്. അയാൾക്കും അവരെ അറിയില്ലായിരുന്നു. അവർ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. അവിടെ നിന്ന് ഞാൻ കരയുന്ന ഒരു വീഡിയോയും അവർ പകർത്തിയിരുന്നു. എന്നാൽ വാർത്തകളിൽ തന്റെ ന, ഗ്ന വീഡിയോ പകർത്തി എന്നാണ് വന്നത്. വെറും 15 മിനിറ്റ് മാത്രമാണ് ആ മനുഷ്യനെ താൻ കണ്ടത്. എറണാകുളത്ത് താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് ആൽവിൻ എന്ന വ്യക്തിയാണ് കള്ളക്കേസിൽ കുടുക്കിയത് എന്ന് ഇവർ പറയുന്നുണ്ട്.ഫ്ലാറ്റ് വാങ്ങാൻ വേണ്ടി അയാൾ ക്യാമറമാൻ ആണെന്ന് പറഞ്ഞതാണ് പരിചയപ്പെടുന്നത്. തങ്ങൾ അതുവരെ ഫോണിലായിരുന്നു റീൽ ചെയ്തത്.

ഞങ്ങളോട് ക്യാമറ നൽകാമെന്ന് പറഞ്ഞാണ് അയാൾ പരിചയം സ്ഥാപിക്കുന്നത്. കുറേ ദിവസങ്ങൾ കഴിഞ്ഞതോടെ ഞങ്ങൾ സുഹൃത്തുക്കളെ പോലെയായി. ഞങ്ങൾ ഒരു അനിയനെ പോലെയായിരുന്നു ആൽവിനെ കണ്ടിരുന്നത്. ഞങ്ങളുടെ കുടുംബത്തെ കുഞ്ഞിനെ വരെ ആളുകൾ പലതും പറയാൻ തുടങ്ങിയതോടെയാണ് ഇക്കാര്യത്തിൽ ഒരു വിശദീകരണം നൽകാമെന്ന് കരുതിയിരുന്നത്. ഇതിന് പിന്നിലെന്താണ് എന്ന് തങ്ങൾക്കും അറിയണം. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും ഒക്കെ തങ്ങൾ പരാതി നൽകിയിട്ടുണ്ട്. വെറും 40, 000 രൂപയ്ക്ക് വേണ്ടി ഞങ്ങൾ ഹ, ണി ട്രാ, പ്പ് ചെയ്യേണ്ടതുണ്ടോ എന്നാണ് ഇവർ ആളുകളോട് ചോദിക്കുന്നത്. മറ്റുള്ളവർ ഞങ്ങളെ കുറ്റം പറയുന്നത് ഒന്നും മനസ്സിലാക്കാതെയാണ് എങ്കിലും ഞങ്ങളെ സ്നേഹിക്കുന്നവരും ഇപ്പോഴും കൂടെയുണ്ടെന്നാണ് തോന്നിയിട്ടുള്ളത്.

x