കൃഷ്ണപ്രിയയുടെയും നന്ദുവിനെയും ഇടയിൽ വില്ലനായി കടന്നു വന്നത് മറ്റൊരുത്തൻ; നടുക്കുന്ന സംഭാഷണം പുറത്ത് ഓഡിയോ കേൾക്കാം

കഴിഞ്ഞ ദിവസം കോഴിക്കോട് തിക്കോടിയിൽ പ്രണയം വില്ലനായി കടന്നു വന്ന് രണ്ടുപേരുടെ ജീവനായിരുന്നു കവർന്നത്. പഞ്ചായത്തിൽ താൽക്കാലിക ജീവനക്കാരിയായി നാലുദിവസമായി ജോലിയിൽ ഏർപ്പെട്ട കൃഷ്ണപ്രിയയുടെ ഓഫീസിനുമുന്നിലെത്തി പെട്രോളൊഴിച്ച് കത്തിച്ച് ആയിരുന്നു നന്ദു കൊലപ്പെടുത്തിയത്.കൊല്ലപ്പെട്ട കൃഷ്ണപ്രിയയും നന്ദുവും സോഷ്യൽമീഡിയയുടെ ദുരുപയോഗത്തെ ഇരകളായിരുന്നു എന്ന് വെളിപ്പെടുത്തുന്ന സുഹൃത്തുക്കളുടെ ഓഡിയോ ചാറ്റുകൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നന്ദുവും കൃഷ്ണപ്രിയയും നാലു വർഷത്തിലേറെ അടുപ്പത്തിലായിരുന്നു, ഇരുവരുടെയും പ്രണയ ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിലേക്ക് കടന്നുകൂടിയിരിക്കുന്നത് എന്നതാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്തകളിൽ നിന്ന് വ്യക്തമായിരിക്കുന്നത്.

നന്ദുവിന്റെ സുഹൃത്തുക്കളുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നന്ദുവിൻറ കുടുംബവും കൃഷ്ണപ്രിയയുടെ കുടുംബവും തമ്മിൽ ഫോണിൽ സംസാരിക്കുന്നതും പുറത്തുവന്നത്. ഇതിലൂടെ മനസ്സിലാക്കാവുന്നത് കൃഷ്ണപ്രിയക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നും ഇതു നന്ദു കണ്ടെത്തിയതിനെ തുടർന്ന് ഉണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നുമാണ്.രാഷ്ട്രീയ പകപോക്കലുകൾ ആണ് ഇരുവരുടെയും കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പുറത്തുവന്ന സോഷ്യൽ മീഡിയയിൽ മറ്റു ചില വാർത്തകൾ, എന്നാൽ ഇതൊക്കെ തികച്ചും അസംബന്ധമാണ് എന്നും ഇതൊന്നുമല്ല യഥാർത്ഥ കാരണം എന്നും ഓഡിയോ ചാറ്റിലൂടെ ഇപ്പോൾ പുറത്തു വരുന്നുണ്ട് .നന്ദുവിന്റെ സഹോദരിയും കൃഷ്ണപ്രിയയുടെ കുടുംബാംഗങ്ങളും ആണ് ഫോണിലൂടെ സംസാരിക്കുന്നത്.

നന്ദുവും നന്ദുവിന്റെ സുഹൃത്തും മരിക്കുന്നതിന് തലേദിവസം കൃഷ്ണപ്രിയയുടെ വീട്ടിലെത്തുകയും ഇത് സംബന്ധിച്ചുള്ള സംഭാഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു. അതിനുശേഷം വീട്ടിലെത്തി സഹോദരി കൃഷ്ണപ്രിയയുടെ വീട്ടിലേക്ക് ഫോൺ ചെയ്തു വിവരങ്ങൾ വ്യക്തമാക്കുന്നത് കേൾക്കാം. തിരുവനന്തപുരം സ്വദേശിയായ സജി എന്ന് പേരുള്ള ഒരാളുമായി കൃഷ്ണപ്രിയയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഇവർ രാത്രിയിൽ നിരന്തരമായി വീഡിയോ കോളുകളും ചെയ്യുന്നത് കണ്ട് കൊണ്ടാണ് വിശദീകരണം തേടിയത് എന്നും സഹോദരി ഓഡിയോയിലൂടെ പറയുന്നു. ഞങ്ങളുടെ കുടുംബത്തിലേക്ക് ഇതുപോലെ ഒരു പെണ്ണിനെ ആവശ്യമില്ല എന്നും കൂടാതെ മോശം വാക്കുകൾ ഉപയോഗിച്ചു കൊണ്ട് തന്നെ കൃഷ്ണപ്രിയയെ അഭിസംബോധന ചെയ്യുന്നതും ഓഡിയോയിലൂടെ കേൾക്കാം.

സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പും ഓഡിയോയും ഇതാണ്: 4 വർഷമായി സ്നേഹത്തിൽ ആയിരുന്ന, ഇന്നലെ കൊല്ലപ്പെട്ട കൃഷ്ണ പ്രിയയും , ആത്മഹത്യ ചെയ്ത നന്ദുവും സോഷ്യൽ മീഡിയയുടെ ദുരുപയോഗത്തിന്റെ ഇരകൾ ആയിരുന്നു. എന്നാല് അവർക്കിടയിൽ വില്ലനായി കടന്നു വന്ന തന്തയില്ലാത്ത കഴുവേറി ഇപ്പോഴും ആരുടെയും കണ്ണിൽ പെടാതെ മറഞ്ഞിരിക്കുന്നു.അടുത്ത ഇരയെയും കാത്ത്. ഇവർക്കിടയിൽ ഉണ്ടായ പ്രശ്നങ്ങൾ മുഴുവൻ അറിയുന്ന സുഹൃത്തുക്കൾ ആയ കഴിഞ്ഞ ദിവസം കോഴിക്കോട് തിക്കോടി പ്രണയം ഞങ്ങളുടെ കയ്യിൽ അതിന്റെ വ്യക്തമായ എല്ലാ തെളിവുകളും ഉണ്ടായിട്ടും അതൊന്നും പുറത്ത് വിടാതിരുന്നത് ആ രണ്ടു ജീവനുകളും അപ്പൊൾ മരണത്തോട് മല്ലടിക്കുക ആയിരുന്നു.

എന്നാല് ഇപ്പൊൾ അവർ രണ്ടു പേരും ഈ ലോകത്ത് നിന്ന് പോയിട്ടും രാഷ്ട്രീയം തലയ്ക്കു പിടിച്ച ചെന്നായ്ക്കൾ നന്ദു വിനേ വളഞ്ഞിട്ട് ആക്രമിക്കുക ആണ്.ഇനിയും ഇത് കേട്ട് സഹിക്കാൻ ഞങ്ങൾക്ക് ആവില്ല.അത് കൊണ്ട് നന്ദു വിന്റേ സഹോദരിയും നന്ദു വും കൂടി കഴിഞ്ഞ 15 ആം തിയ്യതി കൃഷ്ണ പ്രിയ യുടെ അച്ഛനും അമ്മയും സഹോദരനും ആയി സംസാരിച്ച കോൾ റെക്കോഡ്ഇ വിടേ പോസ്റ്റ് ചെയ്യുന്നു.. നന്ദു ആരായിരുന്നു എന്ന് വ്യക്തമായി ഞങ്ങൾക്ക് അറിയാം.പക്ഷേ സ്വന്തം തന്ത ആരാണെന്ന് പോലും അറിയാത്ത ചില കഴുവേറിമക്ക ലുടെ അറിവിലേക്കായി ഇത് എല്ലാവരും കേൾക്കണം ഇത് ഒരിക്കലും കൃഷ്ണ പ്രിയയുടെ ആത്മാവിനെ അപമാനിക്കാൻ അല്ല.. ഇത് ചെയ്തതെറ്റിനെ ന്യായീകരിക്കലല്ല എന്നാലും ചില കാര്യങ്ങൾ അറിയിക്കാതെ വയ്യ.

Articles You May Like

x