ഡോ. അനുജ ജോസഫ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഒരു അമ്മ അവരുടെ നെന്തുപെറ്റ മകന്റെ ജീവിതം നഷ്ടപ്പെട്ടതിനെക്കുറിച്ച് തന്നോട് തുറന്ന് പറഞ്ഞതിനെക്കുറിച്ചാണ് ഡോ. അനുജ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ആ അമ്മയുടെ മകന്റെ ആത്മഹത്യയ്ക്ക്
FB post
ജീവിതത്തില്‍ വിഷമഘട്ടം ഇല്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ അവയെ അതിജീവിച്ച് മുന്നേറി വിജയം സ്വന്തമാക്കുന്നതിലാണ് കാര്യം. അങ്ങനെയുള്ളവര്‍ പലപ്പോഴും മറ്റുള്ളവര്‍ക്ക് പ്രചോദനമാകാറുമുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു യുവതിയുടെ കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. പെറ്റമ്മയും പോറ്റമ്മയും തള്ളിപ്പറഞ്ഞപ്പോഴും
ജനിച്ചു രണ്ടാം മാസം മുതൽ റെറ്റിനോ ബ്ലാസ്‌റ്റോമ എന്ന അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന അൻവി മോളെ മലയാളികൾക്ക് പരിചിതമാണ്. അച്ഛനും അമ്മയും വെറുതെ തമാശക്ക് എടുത്ത ഒരു ഫോട്ടോയിൽ നിന്നും ആണ് മകളുടെ
സ്വപ്‍നം കണ്ടതോ കണക്കു കൂട്ടിയതോ ഒന്നുമായിരിക്കില്ല മുന്നിലേക്ക് എത്തിക്കിട്ടുന്ന ജീവിതം എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു കാണിക്കുകയാണ് സിൻസി. സോഷ്യൽ മീഡിയയിലൂടെ ആണ് ജീവിതത്തിൽ നിറഞ്ഞ കയ്പ്പേറിയ അനുഭവങ്ങൾ യുവതി വിവരിച്ചത്. പെൺകുട്ടികൾക്ക്
സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവെച്ച് ശ്രദ്ധനേടുന്ന സാമൂഹിക പ്രവർത്തകയാണ് റാണി നൗഷാദ്. ഇപ്പോഴിതാ മകന്റെ വിവാഹ വാർഷിക ദിനത്തിൽ ഹൃദയംതൊടും കുറിപ്പുമായി യുവതി വീണ്ടും എത്തിയിരിക്കുകയാണ് മകൻറെ വിവാഹ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണ് വിവാഹവാർഷികത്തെ
ആരോരുമില്ലാത്ത തന്നെ എടുത്തു വളർത്തിയ വളർത്തച്ഛനെ നെഞ്ചോട് ചേർത്ത് ഒരു പെൺകുട്ടി. ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഒരു ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ തന്നെ വളർത്തിയ വളർത്തച്ഛൻ മാത്രമായിരുന്നു കൂടെയുള്ളത് എന്ന് തുറന്നു പറഞ്ഞു ഹ്യൂമൻസ്