പെൺകുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിയമങ്ങൾ എത്രകണ്ട് സുരക്ഷിതമാണെന്ന് പറഞ്ഞാലും പല ഘട്ടത്തിലും അതൊക്കെ വെറും പാഴ്വാക്കുകൾ മാത്രമായി പോവുകയാണ്. സ്വന്തം അച്ഛനെയോ സഹോദരന്റെയോ സുഹൃത്തിന്റെയോ അടുത്ത് നിന്ന് പോലും സുരക്ഷിതരല്ല പെൺകുട്ടികൾ