ലക്ഷ്മി അമ്മാള്‍ വീണ്ടും തനിച്ചായി. തൃശൂരിലെ വൃദ്ധസദനത്തില്‍ വച്ച് വിവാഹിതരായ വയോധിക ദമ്പതികളില്‍ കൊച്ചനിയന്‍ അന്തരിച്ചു. അഞ്ച് ദിവസമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 2019 ഡിസംബര്‍ 28നായിരുന്നു കൊച്ചനിയന്റെയും ലക്ഷ്മി അമ്മാളിന്റെയും വിവാഹം.
Real Stories
52 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരുമിച്ച് ഒരേ ക്ലാസ് മുറിയില്‍ ഒത്തുകൂടിയിരിക്കുകയാണ് എംഎ യൂസഫലിയും കൂട്ടുകാരും. കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്‌കൂളിലാണ് കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കുമൊപ്പമിരുന്ന് കേക്ക് മുറിച്ചും അട കഴിച്ചും എംഎ യൂസഫലി സ്‌കൂള്‍ കാല ഓര്‍മ്മകളിലേക്ക്
കഠിനാധ്വാനത്തിലൂടെയാണ് ഇരിട്ടി പായത്തെ കോളിക്കടവ് തെങ്ങോലയിലെ സുന്ദരൻ മേസ്ത്രി മകളുടെ വിവാഹം നടത്താൻ തുകയുണ്ടാക്കിയത്. ബെംഗളൂരുവിൽനിന്ന് ഉന്നതപഠനം കഴിഞ്ഞെത്തിയ മകൾ രണ്ടുവർഷം ജോലി ചെയ്തശേഷം മതി കല്യാണമെന്ന് തീരുമാനമെടുത്തു. ഈ ആഗ്രഹം അച്ഛനും സമ്മതമായി.
തന്റെ പ്രതിസന്ധിഘട്ടത്തിലും തളരാതെ മുന്നോട്ടു പോകുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം വൈറലാകുന്നത്. ഒരു അപകടത്തെ തുടര്‍ന്ന് പന്ത്രണ്ട് വര്‍ഷം കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാല്‍ പറ്റാത്ത ഒരു യുവാവ് ഇന്ന് സൊമാറ്റോയുടെ
കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 15 കിലോ ഭാരമുള്ള മുഴ. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. യുവതി ആശുപത്രിയിലെത്തിയപ്പോള്‍ പൊട്ടാറായ നിലയിലായിരുന്നു മുഴയെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍
കാമുകിയെ കാണാനായി അർദ്ധരാത്രിയിൽ പിസ്സയുമായി എത്തിയ യുവാവ് മൂന്നാമത്തെ നിലയിൽ നിന്നും വീണു മരിച്ചു. മുഹമ്മദ് ഷുഹൈബ് 20 ആണ് മരിച്ചത്. അർദ്ധരാത്രിയായപ്പോൾ യുവാവ് കാമുകിയെ കാണാനായി പെൺകുട്ടിയുടെ വീടിൻറെ ടെറസിന് മുകളിൽ കയറി.
അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം നൂൽ ഉപയോഗിച്ച് വരച്ച് അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് തൂക്കുപാലം സ്വദേശിയായ ടുട്ടുമോൻ. പെയിന്റിങ് ജോലി ചെയ്തുവന്ന ടുട്ടുമോൻ കെട്ടിടത്തിനു മുകളിൽ നിന്നും വീണ് രണ്ടുവർഷത്തോളമായി അരയ്ക്കു താഴേക്ക് തളർന്ന് കിടന്നിരുന്നു.
ആർത്തവം എന്ന വാക്ക് ഉറക്കെ പറയുന്നതു പോലും തെറ്റാണെന്നു വിശ്വസിക്കുന്ന വലിയൊരു ജനത ഇപ്പോഴും നമുക്കിടയിലുണ്ട്. അതുകൊണ്ടു തന്നെ പെൺകുട്ടികളുടെ ബുദ്ധിമുട്ടോ കഷ്ടപ്പാടുകളോ തുറന്ന് പറയാൻ പോലും അവർ ബുദ്ധിമുട്ടാറുമുണ്ട്. ഇന്നും അടക്കിപ്പിടിച്ച് പറയേണ്ട
കോഴിക്കോട്: സ്ഥലം മാറ്റം കിട്ടി പോകുന്ന അധ്യാപകനെ പോവാന്‍ അനുവദിക്കാതെ കെട്ടപ്പിടിച്ച് കരഞ്ഞ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ‘സാറ് പോണ്ട, ഞങ്ങള് വിടൂല, എന്നും പറഞ്ഞ് തങ്ങളുടെ പ്രിയ അധ്യാപകനെ വട്ടം പൊതിഞ്ഞ് നില്‍ക്കുന്ന
നിശ്ചയദാർഢ്യം കൊണ്ട് തന്റെ പരിമിതികളെ അമ്പരപ്പിച്ച് നൂറുകണക്കിന് കാണികളുടെ ഹൃദയത്തിൽ ഇടം നേടിയിരിക്കുകയാണ് മുഹമ്മദ് അസീം. എന്തുകൊണ്ടാണ് മുഹമ്മദ് അസിം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എന്ന് അറിഞ്ഞാൽ എല്ലാവരും അദ്ദേഹത്തിന്റെ ആരാധകരായി മാറും. കൈകൾക്കും