പറഞ്ഞയച്ചു എന്ന് നമ്മൾ കരുതിയ നിപ്പ ഭീതി വീണ്ടും പിടിമുറുക്കുകയാണ്. കോഴിക്കോടിന്റെ മണ്ണിൽ തന്നെ വീണ്ടും പൊട്ടിമുളച്ച നിപ്പ ഭീതി, ജാഗ്രതയ്ക്കൊപ്പം ഹൃദയം പൊള്ളിക്കുന്ന ചില ഓർമകളിലേക്കു കൂടി മലയാളിയെ കൊണ്ടു പോകും. നമുക്കു
sister lini
നിപ്പാ രോഗികളെ പരിചരിച്ചതിന്റെ പേരിൽ ജീവൻ പോലും നഷ്ടമായ ലിനി നഴ്സിനെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാൻ കഴിയില്ല. കാരണം കേരളക്കരയെ ഒന്നാകെ കണ്ണീരിൽ ആഴ്ത്തി കൊണ്ടായിരുന്നു ലിനി എല്ലാവരോടും വിട പറഞ്ഞത്. എന്നാൽ
കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസിനെതിരെ പോരാടി രക്തസാക്ഷിയായ സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് അഞ്ച് വർഷം പൂർത്തിയാവുകയാണ്. 2018 മെയ് 21നായിരുന്നു കേരളക്കരയെ ഞെട്ടിച്ച നിപ വൈറസിന് മുന്നിൽ ലിനി കീഴടങ്ങുന്നത്. പേരാമ്പ്ര താലൂക്
സിസ്റ്റെർ ലിനി , ഇന്നും മലയാളികളുടെ മനസിൽ ആ പേരും മുഖം അതേപോലെ തന്നെ തിളങ്ങി നിൽപ്പുണ്ട് . നിപ്പാക്കെതിരെയുള്ള പോരാട്ടത്തിൽ ലിനി വിട്ടുപിരിഞ്ഞിട്ട് 4 വർഷത്തോളമായി എങ്കിലും ഇന്നും ഏവരുടെയും ഉള്ളിൽ മാലാഖയായി
മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത മുഖമാണ് സിസ്റ്റർ ലിനിയുടേത് .. നിപയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ സിസ്റ്റർ ലിനി വിട്ടുപിരിഞ്ഞിട്ട് 4 വര്ഷം കഴിഞ്ഞിരിക്കുകയാണ് . ആതുര സേവന രംഗത്ത് ഒരിക്കലും മറക്കാനാവാത്ത സേവനമായിരുന്നു ലിനി സിസ്റ്റർ
“കുട്ടികൾക്ക് പരിചയമില്ലാത്ത ഒരു വ്യക്തിയെ അമ്മേ എന്ന് വിളിക്കുക പ്രയസമല്ലേ ? അമ്മയാണെന്ന തോന്നൽ ഉണ്ടായാൽ മാത്രമല്ലേ അവർ അങ്ങനെ വിളിക്കൂ.” നിപ പ്രതിരോധത്തിനിടെ ജീവൻ നഷ്ടമായ സിസ്റ്റർ ലിനിയുടെ ഭർത്താവ് മറ്റൊരു വിവാഹം
രോഗികളെ പരിചരിക്കുക എന്ന മഹത്തായ നിയോഗം, അതിന് അവനവൻ്റെ ജീവനേക്കാൾ വിലയുണ്ടെന്ന് കാണിച്ചു തന്ന സിസ്റ്റർ ലിനിയുടെ ഓർമകൾക്ക് കഴിഞ്ഞ മെയ് – 21 ന് നാലാണ്ട് തികയുന്നു. വലിയൊരു വിഭാഗം ജനതയുടെ മുഴുവൻ