കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സര്‍ജന്‍ വന്ദന ദാസിന് ആരോഗ്യ സര്‍വകലാശാല മരണാനന്തര ബഹുമതിയായി എംബിബിഎസ് നല്‍കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കയ്യില്‍ നിന്നും ബിരുദ സര്‍ട്ടിഫിക്കറ്റ്
dr vandhana das
ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിന് മാനസിക ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിച്ചു. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് ജയിലിലെത്തി പ്രതിയെ പരിശോധിച്ച് ഇക്കാര്യം അറിയിച്ചത്. പൊലീസും ഡോക്ടര്‍മാരും ചേര്‍ന്ന് ഉപദ്രവിക്കുന്നതായി തോന്നിയപ്പോഴാണ് ആക്രമിക്കാന്‍
ഡോ വന്ദന ദാസിൻ്റെ കൊലപാതകത്തെ തുടർന്ന് നിരവധി വിമർശനങ്ങളാണ് പോലീസിനും സർക്കാരിനും നേരെ ഉയർന്നു വന്നത്. പോലീസ് കയ്യിൽ വിലങ്ങിട്ടില്ല എന്നും അപ്രതിയുടെ അടുത്തുണ്ടായിരുന്നില്ല തുടങ്ങി നിരവധി ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ മലപ്പുറം തിരൂരങ്ങാടി
മലയാളികളെ ഒന്നടങ്കം വേദനയിലാഴ്ത്തിയ മരണമായിരുന്നു ഡോ വന്ദന ദാസിൻ്റെത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ ആക്രമണത്തിലാണ് വന്ദന കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം വലിയ പ്രതിഷേധം തന്നെ ഉയർന്നു വന്നിരുന്നു. ഇതിന്
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിൻ്റെ വീട് സന്ദർശിച്ച് നടൻ മമ്മൂട്ടി. വീട്ടിലെത്തിയ മമ്മൂട്ടി വന്ദനയുടെ അച്ഛൻ മോഹൻദാസിനെയും അമ്മ സന്തകുമാരിയുടെയും ആശ്വസിപ്പിച്ചു. ഇന്നലെ രാത്രി 8.25 ന്
ഇന്നലെയായിരുന്നു കേരളത്തെ ഞെട്ടിച്ച അതിദാരുണമായ കൊലപാതകം നടന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് വനിതാ ഡോക്ടറെ വൈദ്യ പരിശോധനക്കായി പോലീസ് കൊണ്ടുവന്ന പ്രതി കുത്തിക്കൊന്നത്. കോട്ടയം കടത്തുരുത്തിയിൽ മുട്ടുചിറയിലെ മോഹൻദാസിൻ്റെ ഏക മകൾ വന്ദന
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സ്കൂൾ അധ്യാപകൻ്റെ കുത്തേറ്റു കൊല്ലപ്പട്ട വനിതാ ഡോക്ടർ ഡോ.വന്ദനാ ദാസിൻ്റെ മൃതദേഹം ജന്മനാടായ കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വസതിയിലെത്തിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അതി വൈകാരികമായ