നെതർലൻഡ്സ്; ലോക ചാമ്പ്യനെ മലര്‍ത്തിയടിച്ച് ആര്‍. പ്രഗ്‌നാനന്ദ. നെതർലാന്റിൽ നടക്കുന്ന ടാറ്റ സ്റ്റീൽ ചെസ് ചാംപ്യൻഷിപ്പിൽ ലോക ചാംപ്യൻ ഡിങ് ലിറനെ തോൽപിച്ച് ഇന്ത്യൻ താരം ആർ. പ്രഗ്നാനന്ദ. ഇന്ത്യയിലെ ഒന്നാം നമ്പർ ചെസ്
Pragnanandha
യുവാക്കൾക്കിടയിൽ ശാസ്ത്രവും സാങ്കേതികവിദ്യയും പ്രോത്സാഹിപ്പിക്കുന്നതിനായി ചെസ് ഗ്രാൻഡ്മാസ്റ്റർ ആർ. പ്രജ്ഞാനന്ദ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുമായി (ഐഎസ്ആർഒ) സഹകരിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു. യുവ ചെസ്സ് പ്രതിഭയുടെ വസതി സന്ദർശിച്ചപ്പോൾ, സോമനാഥ്
ഇന്ത്യന്‍ ചെസ് ഗ്രാന്‍ഡ്മാസ്റ്ററും 2023 ഫിഡെ ലോകകപ്പ് റണ്ണറപ്പുമായ ആര്‍ പ്രഗ്‌നാനന്ദയ്ക്കും അമ്മ നാഗലക്ഷ്മിക്കും പ്രഗ്നാനന്ദയുടെ സ്‌കൂളില്‍ രഥത്തില്‍ ഗംഭീര വരവേല്‍പ്പ്. തമിഴ്‌നാട് ചെന്നെയില്‍ പ്രഗ്നാനന്ദ പഠിക്കുന്ന സ്‌കൂളാണ് പ്രഗ്നാനന്ദയ്ക്കും അമ്മ നാഗ ലക്ഷ്മിക്കും
ലോകത്തിന്റെ ഉച്ചകോടിയിലെത്തിയെ ഇന്ത്യൻ ടീൻ യുവത്വത്തിന്റെ പടക്കുതിര ആർ പ്രഗ്നാനന്ദയെയും കുടുംബത്തേയും പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടു. സ്വവസതിയിൽ ചേർത്ത് നിർത്തി പ്രഗ്നാനന്ദയെ ആശ്ളേഷിച്ചും തോളിൽ കൈയ്യിട്ടും ഔപചാരികതകൾ ഒന്നും ഇല്ലാതെ നരേന്ദ്ര മോദിയുടെ
ചെന്നൈ: ചെസ് ലോകകപ്പിൽ രാജ്യത്തിൻറെ അഭിമാനമായി മാറിയ ആർ പ്രഗ്യാനന്ദയെ ആദരിച്ച് തമിഴ്നാട് സർക്കാർ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സംസ്ഥാന സർക്കാരിഇൻ്റെ ആദരമായി 30 ലക്ഷം രൂപയും പ്രശസ്തി പത്രവും താരത്തി സമ്മാനിച്ചു.
തോൽവിയെ വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കി കൊണ്ട് തല ഉയർത്തി പിടിച്ചാണ് പ്രജ്ഞാനന്ദ അന്താരാഷ്‌ട്ര ചെസ് ലോകകപ്പ് മത്സത്തിൽ നിന്നും ഇന്ത്യയിലേക്കെത്തുന്നത്. ഇപ്പോഴിതാ പ്രജ്ഞാനന്ദയുടെ മാതാപിതാക്കൾക്ക് ഇലക്ട്രിക് എക്‌സ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെയാണ് (എക്‌സ്) അദ്ദേഹം
ചെസ് ലോകകപ്പിലെ വെള്ളി മെഡൽ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യയുടെ ആർ പ്രഗ്നാനന്ദ. ലോകകപ്പിൽ പിന്തുണച്ച എല്ലാവർക്കും താരം നന്ദി പ്രകടിപ്പിച്ചു. ലോകകപ്പിൽ വെള്ളി മെഡൽ നേടാനായതിൽ ഏറെ സന്തോഷമെന്നാണ് പ്രഗ്നാനന്ദയുടെ വാക്കുകൾ. ലോകകപ്പിലൂടെ