നാട്ടില്‍ വന്നാല്‍ ‘വരദായിനിയുടെ’ ബസ് ഡ്രൈവര്‍. ഡല്‍ഹിയില്‍ ‘വിസ്താര’യുടെ വിമാനം പറത്തല്‍. കാസര്‍കോട് ജില്ലയിലെ മടിക്കൈ സ്വദേശി ശ്രീഹരി കഠിനാധ്വാനത്തില്‍ ചെറുപ്പക്കാരുടെ 25 വയസ്സുള്ള റോള്‍മോഡലാണ്. പഠിപ്പില്‍ മിടുക്കനായ ശ്രീഹരി നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ കാര്‍
Real Stories
ദില്ലി: ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ വഴിയിൽ ചിലപ്പോൾ പരാജയങ്ങൾ നേരിട്ടേക്കാം. എന്നാൽ ഈ പരാജയങ്ങൾ നമുക്ക് നൽകുന്ന വലിയ പാഠങ്ങളുണ്ട്. ജീവിതത്തിൽ എത്രയധികം തിരിച്ചടികൾ നേരിടേണ്ടി വന്നാലും ഈ പാഠങ്ങൾ നമ്മളെ തളർത്തില്ല. പ്രതിസന്ധികൾക്ക് നടുവിൽ
കുഞ്ഞ് അമീറയ്ക്ക് ‘കാഴ്ച’ എന്നത് മമ്മൂട്ടി സിനിമയുടെ പേരല്ല. അദ്ദേഹം തന്ന ജീവിത സൗഭാഗ്യമാണ്. ആലപ്പുഴ പുന്നപ്രയിലെ ഈ കൊച്ചു മിടുക്കി വെളിച്ചത്തിലേക്ക് കൺ തുറക്കുമ്പോൾ മലയാളത്തിന്റെ മഹാനടന്റെ കാരുണ്യം ഒരിക്കൽ കൂടി പ്രകാശം
തനിക്കൊപ്പം താമസിപ്പിക്കാമെന്നും ബിസിനസ് ആരംഭിക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് പ്രായമായ മാതാപിതാക്കളെ ബഹ്റൈനിലേക്ക് കൊണ്ടുവന്ന് കടങ്ങൾ അവരുടെ തലയിലാക്കിയ ശേഷം മകൻ ആരോടും പറയാതെ നാട്ടിലേക്ക് കടന്നു. ഒടുവിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച മാതാപിതാക്കളെ ബഹ്‌റൈനിലെ
വിദ്യാഭ്യാസകാലത്ത് പലവിധ തൊഴിലുകൾ ചെയ്ത് സ്വന്തം പഠനത്തിനുള്ള പണം കണ്ടെത്തുന്ന ഒട്ടേറെ വിദ്യാർഥികൾ നമുക്ക് ചുറ്റുമുണ്ട്. പത്രവിതരണക്കാരായും കേറ്ററിങ് ജോലിക്കും വയറിങ് പ്ലമ്പിങ് ജോലിക്കും എന്നിങ്ങനെ വിവിധ മാർഗങ്ങളിലൂടെ അധ്വാനിച്ചു പഠിക്കുന്നവരാണ് പലരും. കൃഷിയിലൂടെ
ഏട്ടന്റെ ഒക്കത്തിരുന്നു ലോകം കണ്ട മീനു കുട്ടി കഴിഞ്ഞ ദിവസം യാത്രയായി ഏറെ നാളായി ഹൃദയരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു മീനു. ഇന്നലെ പുലര്‍ച്ചെയോടെ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്രീചിത്ര മെഡിക്കല്‍ സെന്ററിലായിരുന്നു ചികിത്സകള്‍ നടന്നത്.
എടക്കര: ഡ്രൈവിങിനോടുള്ള ഷീനയുടെ മോഹം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല, വളരെ ചെറുപ്പത്തില്‍ തന്നെ വളയം പിടിച്ചു തുടങ്ങിയ ഷീനയുടെ യാത്ര ഇന്ന് കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഡ്രൈവിങ് കമ്പമാണ് ഷീന സാം എന്ന
മനുഷ്യന്റെ ഹൃദയമിടിപ്പ് അറിയുന്നയാളാണ് ഡോക്ടർ, ഓരോ ചലനവും സ്പന്ദനവും കൃത്യമായി പറയാൻ കഴിവുള്ളവർ. മനുഷ്യനെ ഇത്രമാത്രം അടുത്തറിയാവുന്ന മറ്റൊരു മനുഷ്യൻ ഈ ഭൂമുഖത്ത് ഉണ്ടാകില്ല. പക്ഷേ, തന്റെ സഹജീവികളെ തിരിച്ചറിയുക എന്നത് ഒരു വരദാനമാണ്.
ഓട്ടോ ചാർജായ 100 രൂപ പിന്നെത്തരാമെന്നു പറഞ്ഞു പോയ ആൾ 30 വർഷത്തിനു ശേഷം ഡ്രൈവറെ തേടിപ്പിടിച്ചെത്തി നൽകിയത് 10,000 രൂപ. കോലഞ്ചേരി സ്വദേശിയായ ഓട്ടോഡ്രൈവർ വല്യത്തുട്ടേൽ ബാബുവിനാണ് അപ്രതീക്ഷിത സ്നേഹസമ്മാനം ലഭിച്ചത്. കഴിഞ്ഞ
ഇത് വളരെ സന്തോഷം നിറഞ്ഞൊരു നബിദിനമാണ് എന്ന് പത്തനംതിട്ട കലക്ടർ ഡോ. ദിവ്യ എസ് അയ്യർ പറയാൻ ഒരു കാരണമുണ്ട്. ഒരുപാട് കുഞ്ഞുങ്ങളുടെ സ്നേഹം ഏറ്റുവാങ്ങിയാണ് കലക്ടർ ഈ ദിവസം ആഘോഷിച്ചത്. നബിദിനാഘോഷത്തിന് എത്തിയ