മലയാളികളുടെ പ്രിയ ഗായിക ചിത്രയുടെ വിവാഹത്തെക്കുറിച്ച് പറഞ്ഞ് സംവിധായകൻ ശാന്തിവിള ദിനേശ്. സിനിമാ വാരികയിൽ ലേഖകനായി പ്രവർത്തിക്കുന്ന കാലത്ത് ചിത്രയുടെ കല്യാണത്തിന് പോയപ്പോൾ നടന്ന സംഭവത്തെക്കുറിച്ചാണ് സംവിധായകൻ സ്വന്തം യൂട്യൂബ് വീഡിയോയിലൂടെ സംസാരിച്ചത്. ‘ചിത്രയുടെ
K s chithra
മലയാളികളുടെ കാതിൽ തേൻമഴയായി വന്നുതൊട്ട കെ എസ് ചിത്രയ്ക്ക് ഇന്ന് 60 -ാം പിറന്നാൾ. മലയാളിയുടെ സംഗീതശീലത്തിനൊപ്പം കെ എസ് ചിത്രയോളം ഇഴുകിച്ചേർന്ന മറ്റൊരു ഗായികയില്ല. 1968 ൽ ആകാശവാണിയിലൂടെയാണ് ചിത്രനാദം ആദ്യമായി മലയാളി
മലയാളികളുടെ പ്രിയ പാട്ടുകാരിയാണ് കെഎസ് ചിത്ര. എന്നാൽ ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ നൊമ്പരമാണ് വിടരും മുമ്പേ കൊഴിഞ്ഞ പോയ മകൾ നന്ദന. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച കരുന്നിനെ എട്ടാം വയസിൽ വിധി
പിന്നണിയെ ഗാനരംഗത്ത് മാറ്റിനിർത്താൻ കഴിയാത്ത സ്വരസാന്നിധ്യമാണ് കെ എസ് ചിത്ര. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഒറിയ, ഹിന്ദി, ബംഗാളി, ആസാമിസ് എന്നീ ഭാഷകളിലായി 15000 ത്തോളം പാട്ടുകൾക്ക് ശബ്ദം നൽകിയ താരം 4000
കൂടുതൽ ആമുഖമോ, വിശേഷണങ്ങളോ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് ‘കെ . എസ് ചിത്ര’. ചിത്രയുടെ സംഗീതം പോലെ തന്നെയാണ് അവരുടെ പെരുമാറ്റ രീതികളും, ഇടപെടലുകളും. സൗമ്യമായി സംസാരിക്കുകയും, നിഷ്കളങ്കമായി ചിരിക്കുകയും ചെയ്യുന്ന ചിത്രയെ
മലയാളികളുടെ മുഴുവൻ പ്രിയ ഗായികയാണ് കെ. എസ് ചിത്ര. ചുരുക്കി പറഞ്ഞാൽ ഇന്ത്യയിലൊന്നാകെ നിരവധി ആരാധകരുള്ള ഒരു ഗായിക. കുട്ടികൾക്കും, മുതിർന്നവർക്കും എന്ന് വേണ്ടി എല്ലാവരും ചിത്രയെ ഒരു പോലെ സ്നേഹിക്കുകയും അവരുടെ പാട്ടുകൾ
മലയാള സിനിമയുടെ വാനമ്പാടി ‘ അങ്ങനെയാണ് ആരാധകർക്ക് ചിത്രയെ വിശേഷിപ്പിക്കാൻ ഇഷ്ടം. എപ്പോഴും പുഞ്ചിരിച്ച മുഖമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളും ചിത്രയുടെ ശബ്ദത്തിൽ പിറന്നിട്ടുള്ളവയാണ്. പ്രൊഫഷണൽ