വിദ്യാഭ്യാസം എന്നത് ഇന്നത്തെ കാലത്ത് അടിസ്ഥാനപരമായി എല്ലാവർക്കും വേണ്ട ഒരു ഘടകമായി മാറിയിരിക്കുകയാണ്. ആൺകുട്ടികളും പെൺകുട്ടികളും മത്സരിച്ച പഠിക്കുമ്പോൾ തന്നെ പലർക്കും വിദ്യ അഭ്യസിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നില്ല എന്നതും ഒരു തരത്തിൽ വിഷമം ഉണ്ടാക്കുന്ന
നിപ്പാ രോഗികളെ പരിചരിച്ചതിന്റെ പേരിൽ ജീവൻ പോലും നഷ്ടമായ ലിനി നഴ്സിനെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാൻ കഴിയില്ല. കാരണം കേരളക്കരയെ ഒന്നാകെ കണ്ണീരിൽ ആഴ്ത്തി കൊണ്ടായിരുന്നു ലിനി എല്ലാവരോടും വിട പറഞ്ഞത്. എന്നാൽ
ടെലിവിഷൻ അവതാരിക,നടി എന്നീ നിലകളിലൊക്കെ വളരെ കുറഞ്ഞ സമയം കൊണ്ട് തൻറെ സ്ഥാനമുറപ്പിച്ച് താരമാണ് രചന നാരായണൻകുട്ടി. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ ശാസ്ത്രീയ നൃത്തം, ഓട്ടൻതുള്ളൽ, കഥകളി, കഥാപ്രസംഗം എന്നിവയിൽ പങ്കെടുത്തിരുന്ന താരം നാലാം
മലയാള സിനിമയുടെ അഹങ്കാരം എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് നടൻ മോഹൻലാൽ. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത മോഹൻലാൽ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. താരത്തിന്റെ
‘ആറാട്ട്’ സിനിമയുടെ റിവ്യു പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ വൈറലായ സന്തോഷ് വർക്കിക്കു നേരെ തിയ്യറ്ററിൽ കയ്യേറ്റ ശ്രമം. കൊച്ചി വനിത–വിനീത തിയ്യറ്ററിലാണ് ഒരുകൂട്ടം ആളുകൾ സന്തോഷിനെ മർദിക്കാൻ ശ്രമിച്ചത്. ജൂൺ രണ്ടിനു റിലീസ് ചെയ്ത ‘വിത്തിൻ
വർഷങ്ങളായി തന്റെ തൊഴിൽ ചെയ്ത് ഒടുവിൽ ജോലിയിൽനിന്ന് വിരമിക്കുന്ന ദിവസം, അത് ഏതൊരാളെ സംബന്ധിച്ചും ഏറെ വികാരനിർഭരമായിരിക്കും. അത്രയും കാലം ചെയ്തുകൊണ്ടിരുന്ന ജോലിയോടുള്ള വിടപറച്ചിൽ കണ്ണീരോടെയാകും ഒട്ടുമിക്ക ആളുകളും നടത്തുക. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു
മണിരത്നത്തിൻ്റെ സൂപ്പർ ഹിറ്റ് ചിത്രം പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിന് വേണ്ടി തല മൊട്ടയടിക്കാൻ തയാറാവുകയും രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തിട്ടും അവസാനം തന്റെ ഭാഗങ്ങൾ സിനിമയിൽനിന്ന് ഒഴിവാക്കിയെന്ന ആരോപണവുമായി ഗായകനും നടനുമായ വിജയ് യേശുദാസ്.
ആഷിഖ് അബു സംവിധാനം ചെയ്ത സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിൽ പാചകക്കാരന്റെ വേഷത്തിൽ ബാബുരാജ് എത്തിയപ്പോൾ നിറ കൈയടിയോടെയാണ് പ്രേക്ഷകർ ആ കഥാപാത്രത്തെ ഏറ്റെടുത്തത്. ബാബുരാജിന്റെ കരിയറിൽ വഴിത്തിരിവായ വേഷമായിരുന്നു അത്. ആ
അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്‍കി തമിഴ്നാട് വനം വകുപ്പ് . അരി, ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ എത്തിച്ചത്. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നും,
സ്കൂളിലെ കിണർ വൃത്തിയാക്കാൻ ആളെ കിട്ടാതെ വന്നതോടെ ജോലി സ്വയം ഏറ്റെടുത്ത് ബാലുശേരി ഗവ. സ്കൂളിലെ അദ്ധ്യാപകർ. ബാലുശ്ശേരി എരമംഗലം ജി എൽ പി എസ്സിലെ അധ്യാപികരമായ സിൽജ ടീച്ചറും ധന്യ ടീച്ചറുമാണ് കിണറ്റിലിറങ്ങി