ചെന്നൈയിൽ പതിവായി മലയാളം സിനിമകൾ വരാറുള്ളത് കിൽപോക്കിലെ ‘ഈഗാ’ തിയറ്ററിലാണ്. ഇതിന് തൊട്ടരികിലായിട്ടായിരുന്നു സിനിമയെ പ്രാണനോളം സ്നേഹിച്ച ഒരാൾ താമസിച്ചിരുന്നതും. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച് ശ്രദ്ധേയനായ മലയാളികളുടെ സ്വകാര്യ
Actor
എല്ലാ കലാകാരന്മാരും ലക്ഷങ്ങളും, കോടികളും സമ്പാദിക്കാറില്ലെന്നു മാത്രമല്ല. നിരവധി സിനിമകളിൽ അഭിനയിക്കുവാൻ അവർക്ക് അവസരവും ലഭിക്കാറില്ല . എന്നാൽ ചെയ്ത ചുരുക്കം ചില സിനിമകളാലും, അവതരിപ്പിച്ച കഥാപാത്രങ്ങളാലും അവർ കാലം എത്ര കഴിഞ്ഞാലും പ്രേക്ഷകരുടെ
ധ്യാൻ ശ്രീനിവാസൻ്റെ തിരക്കഥയിൽ നവാഗതനായ ഷഹദ് സംവിധാനം ചിത്രമാണ് ‘പ്രകാശൻ പറക്കട്ടെ’. ട്രെയിലറും, ടീസറും പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ പടം പ്രേക്ഷകർക്ക് ഏറെ ചിരി സമ്മാനിക്കുന്ന ഒന്നാണെന്ന് ആദ്യമേ എല്ലാവരും വിലയിരുത്തിയിരുന്നു. തുടക്കം മുതൽ
മുൻപിലിരിക്കുന്ന മനുഷ്യരെ കരയിപ്പിക്കാൻ ഏതൊരാൾക്കും കഴിയും. എന്നാൽ എല്ലാം മറന്ന് ഒരാളെ ചിരിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല. മൂന്ന് പതിറ്റാണ്ടിലേറേ കാലമായി മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന ഒരു മനുഷ്യനുണ്ട്. കൂടുതൽ മുഖവുരയുടെ ഒന്നും ആവശ്യമില്ലാതെ
കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടെ പേരിനെ ചൊല്ലി കുഞ്ഞിന്റെ അമ്മയുടേയും അച്ഛന്റേയും വീട്ടുകാര്‍ തമ്മില്‍ അരങ്ങേറിയ സംഘര്‍ഷം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരിക്കുകയാണ്.ആചാരപ്രകാരം കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടത്തുന്നതിനിടയിലാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്.പിതാവ് കുഞ്ഞിന്റെ കാതില്‍
മലയാള സിനിമയിൽ ഒരു കാലത്ത് ഗ്ലാമർ വേഷങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടനാണ് കവിരാജ്. കവിരാജ് എന്ന നടനെക്കുറിച്ച് പറയുമ്പോൾ തന്നെ പ്രേക്ഷകർ ആദ്യം ഓർമിക്കാൻ സാധ്യതയുള്ള ചിത്രം കല്യാണരാമനാണ്. നീട്ടി വളർത്തിയ മുടിയും,
മലയാള സിനിമയിൽ നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ഒരു കാലത്ത് തിളങ്ങി നിന്ന നടനാണ് മാമുക്കോയ. വളരെ ലളിതമായ രീതിയിൽ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ അദ്ദേഹത്തിന് പ്രത്യേക കഴിവ് തന്നെ ഉണ്ട്. മലബാർ ഭാഷയിലുള്ള
മലയാള സിനിമയിലെ അഭിനയ ചക്രവർത്തി, കാരണവർ, നിലപാടുകളുടെ സിംഹം അങ്ങനെ അനവധി വിശേഷണങ്ങൾക്ക് അർഹനായ വ്യക്തിയാണ് തിലകൻ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അഭിനയ മികവ് കൊണ്ടും, സംസാര ശൈലികൊണ്ടും ഏറ്റെടുത്ത എല്ലാ കഥാപാത്രങ്ങളും തനിയ്ക്ക് ഇണകി
സിനിമ ലോകത്തും, അഭിനയ ജീവിതത്തിലും എല്ലാവരും ഒരുപോലെ ശോഭിക്കണമെന്നോ വരും കാലങ്ങളിൽ ഓർമിക്കപ്പെടണമെന്നോ ഒരു നിർബന്ധവും ഇല്ല. ചില വ്യക്തികൾ സ്ക്രീനിലെ അഭിനയം മതിയാക്കി പടി ഇറങ്ങിയാലും വിജയിച്ചിരിക്കും, അവർക്ക് വേണ്ടതെല്ലാം സിനിമയിൽ നിന്ന്
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ശ്രീനിവാസൻ. മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് അദ്ദേഹം. അച്ഛനെ പോലെ അദ്ദേഹത്തിൻ്റെ മക്കൾ രണ്ടു പേരും തെരെഞ്ഞെടുത്തത് സിനിമയിലേയ്‌ക്കുള്ള വഴിയായിരുന്നു. നടന്മാരായും,