നടൻ ദിലീപ് പ്രതിയെന്ന് ആരോപിക്കുന്ന നടിയെ ആക്രമിച്ച കേസിൽ കേസിനെ സംബന്ധിച്ച് വലിയ ചർച്ചകളാണിപ്പോൾ നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം അതിഥിയാണ് നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍. ലിബർട്ടി ബഷീർ നടത്തിയ ചില
Latest News
ജനപ്രിയ നായകനായ ദിലീപും കുടുംബവും വലിയ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് ചർച്ചാവിഷയമാവുകയാണ് ഇപ്പോൾ. ഒരു സിനിമയെ വെല്ലുന്ന തിരക്കഥയാണ് ഇപ്പോൾ ഈ താര കുടുംബത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. മലയാള സിനിമയെ ഏറെ വിസ്മയിപ്പിച്ച നായകനും, നായികയും ആണ്
സോഷ്യൽ മീഡിയയിലെ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. സോഷ്യൽ മീഡിയയിലൂടെ ആണ് വളർച്ചയെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റുമായി സജീവമാണ് ഇരുവരും. നടി താരാ കല്യാണിന്‍റെ മകള്‍ എന്ന വിശേഷണവും സൗഭാഗ്യയ്ക്കുണ്ട്. ടിക് ടോക്ക്
കേരളം മനഃസാക്ഷിയെ പിടിച്ചു കുലുക്കിയ ഒരു കേസായിരുന്നു വിസ്മയ കേസ്. പ്രതി ഒരു ഉന്നത ഉദ്യോഗസ്ഥൻ ആയതു കൊണ്ട് തന്നെ എല്ലാരും ഉറ്റുനോക്കിയ ഒരു സംഭവം കൂടിയായിരുന്നു വിസ്മയ കേസ്. വിസ്മയ കേസിന്റെ വിധി
ഇല്ലാത്ത അസുഖത്തിന്റെ പേരില്‍ ഭക്ഷണത്തിലും വെള്ളത്തിലും തുടര്‍ച്ചയായി മരുന്ന് കലര്‍ത്തി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭാര്യ അറസ്റ്റില്‍. കോട്ടയം ജില്ലയിലെ പാലാ മീനച്ചില്‍ പാലക്കാട് സതീമന്ദിരം വീട്ടില്‍ 36 കാരിയായ ആശാ സുരേഷ് ആണ്
കേരളത്തില്‍ റമദാന്‍ വ്രതാരംഭം ഞായറാഴ്ച ആരംഭിച്ചിരിക്കുകയാണ്. ഇസ്ലാമ മത വിശ്വാസികള്‍ വളരെ പവിത്രമായി പരിഗണിക്കുന്ന മാസമാണ് റമദാന്‍. ഒരു മാസം നീണ്ട് നില്‍ക്കുന്ന റമദാനിലെ വ്രതം വരാനിരിക്കുന്ന പതിനൊന്ന് മാസത്തേക്കുള്ള ധാര്‍മ്മിക- ആത്മീയ ഊര്‍ജ്ജം
എയ്ഡ്സ് എന്ന രോഗത്തെക്കുറിച്ച് ഇപ്പോൾ നമ്മുടെ സമൂഹത്തിൽ ഒരുപാട് മിഥ്യാധാരണകൾ ഉണ്ട്. എയ്ഡ്സ് എന്ന് കേൾക്കുമ്പോൾ തന്നെ നമുക്കുള്ളിൽ ഉണ്ടാകുന്ന ഭയം അതിനു വലിയൊരു ഉദാഹരണമാണ്. ഇപ്പോൾ നമ്മുടെ സമൂഹത്തിൽ കൃത്യമായിട്ടുള്ള ബോധവൽക്കരണം ഇല്ലാത്തതുകൊണ്ടാണ്
കേരളം മനഃസാക്ഷിയെ പിടിച്ചു കുലുക്കിയ ഒരു സംഭവമായിരുന്നു വിസ്മയ കേസ് . പ്രതി ഒരു ഉന്നത ഉദ്യോഗസ്ഥൻ ആയതുകൊണ്ട് തന്നെ മലയാളികൾ ഉറ്റുനോക്കിയ ഒരു സംഭവം കൂടിയായിരുന്നു ഇത്. കോലിളക്കം സൃഷ്ടിച്ച വിസ്മയ കേസിന്റെ
സോഷ്യൽ മീഡിയയിൽ സജീവമായവർക്ക് സുപരിചിതനാണ് ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയായ പ്രഭുലാൽ. ശരീരത്തിന്റെ 80 ശതമാനത്തോളം കറുത്ത മറുക് വിഴുങ്ങിയ പ്രഭുലാലിന്റെ ജീവിതം ദുർഘടമായിരുന്നു. 10 ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന അത്യപൂർവ്വ രോഗമായിരുന്നു പ്രഭുലാലിന്.
വിസ്മയ കേസിൽ കിരൺകുമാറിനെ വിനയായത് സ്വന്തം അച്ഛന്റെ മൊഴി. വെറുമൊരു ആത്മഹത്യ എന്ന പേരിൽ എഴുതിത്തള്ളിയ യുവതിയുടെ മരണത്തിൽ ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയാണ് എന്ന് ഡിജിറ്റൽ തെളിവുകളും ശരി വെച്ചതോടെ കിരൺ കുമാർ