മലയാളസിനിമയ്ക്ക് അടുത്തിടെ നഷ്‌ടമായ മികച്ച നടന്മാരിൽ ഒരാളാണ് പ്രതാപ് പോത്തൻ. പകരം വെക്കാനില്ലാത്ത നടനെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. പ്രതാപ് പോത്തനൊപ്പം അവസാന നാളുകളിൽ താങ്ങും, തണലുമായി കൂടെയുണ്ടായിരുന്നത് മകൾ ‘കേയ’ ആയിരുന്നു. അച്ഛനും, മകളും
Latest News
ആൺകുട്ടികളും, പെൺകുട്ടികളും ഒരുമിച്ച് ഇരിക്കരുതെന്ന് ചൂണ്ടി കാണിച്ച് കഴിഞ്ഞ ദിവസം ചിലർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം വെട്ടിപ്പൊളിച്ച നടപടിയ്‌ക്കെതിരെ വേറിട്ട പ്രതിഷേധം നടത്തി വിദ്യാർത്ഥികൾ. ഒരാൾക്ക് മാത്രം ഇരിക്കാൻ കഴിയുന്ന ഇരിപ്പിടത്തിൽ രണ്ട്,
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘തട്ടീം മുട്ടീം’ എന്ന ഹാസ്യ പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് വീണ നായർ. ‘കോകില’ എന്ന കഥാപാത്രത്തെയാണ് വീണ പരമ്പരയിൽ അവതരിപ്പിച്ചത്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ
പ്രശസ്ത ചലച്ചിത്ര താരവും സംവിധയകനുമായ പ്രതാപ് പോത്തപൻ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് അന്തരിച്ചത്. 70 വയസായിരുന്നു അദ്ദേഹത്തിന്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറേ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ചെന്നൈയിലെ അദ്ദേഹത്തിൻ്റെ ഫ്‌ളാറ്റില്‍
മരിക്കുന്നതിന് മണിക്കൂറുകൾ മുൻപ് പ്രതാപ് പോത്തൻ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ജീവിതത്തെ സംബന്ധിച്ചും മരണത്തെക്കുറിച്ചും നിരവധി പോസ്റ്റുകൾ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. മരണത്തിന് തൊട്ടു മുന്നേയായി അവസാനമായി അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്. “എനിയ്ക്ക്
ആരാധകരെ ഞെട്ടിച്ച് ആ സന്തോഷ വാര്‍ത്ത അറിയിച്ച് ബഷീറും മഷൂറയും, വീഡിയോ യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതും. ഈദ് ദിവസത്തില്‍ പുത്തന്‍ വിശേഷവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട വ്‌ളോഗര്‍ മാരായ ബഷീര്‍ ബഷിയും മഷൂറയും. ബിഗ്
ഒരു വ്യക്തി ചെയ്ത തെറ്റിന്റെ പേരില്‍ കൂടെ ഉള്ളവരും ശിക്ഷ അനുഭവിക്കേണ്ടി വരുന്ന അവസ്ഥ വളരെ ദയനീയമാണ്. എന്നാല്‍ അത്തരം ഒരു അവസ്ഥയിലൂടെയാണ് ലാ ടൊമാറ്റീന എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ കടന്നു പോകുന്നത്.നിരവധി വേഷങ്ങളിലൂടെ
ജീവിതത്തിൽ അത്ഭുതം കാണിക്കുന്ന മനുഷ്യരെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ജീവിതം തന്നെ മറ്റുള്ളവർക്കു മുന്നിൽ ഒരു അത്ഭുതമായി കാണിച്ചു തന്ന മനുഷ്യരെക്കുറിച്ച് കേൾക്കാൻ വഴിയില്ല. എന്നാൽ അങ്ങനെയൊരാളുണ്ട്. ത്യശൂർ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശി പ്രണവ്.
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ നടൻ ശ്രീജിത്ത് രവിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പുതിയ പ്രതികരണവുമായി ഇപ്പോഴിതാ രംഗത്തെത്തിയിരിക്കുകയാണ് ശ്രീജിത്ത് രവിയുടെ ഭാര്യ സജിത.
“ഞാൻ അഞ്ജു. എൻ്റെ അച്ഛൻ ബഹറൈനിൽ പോയിട്ട് 15 വർഷമായി. എനിയ്ക്ക് ആറ് വയസുള്ളപ്പോൾ പോയതാ. ഇപ്പോൾ 22 വയസായി. ഞാനും, വീട്ടുകാരും കുറേ വഴി നോക്കി അദ്ദേഹത്തെ കണ്ടുപിടിക്കാൻ. പക്ഷേ ഒന്നും നടന്നില്ല.