ബസ് കഴുകി സ്വരുക്കൂട്ടി വച്ച് പഠിച്ച് അഭിഭാഷകനായ കൃപേഷ് കാടകം എന്ന യുവാവിന്റെ കഥ ഇന്നത്തെ യുവാക്കള്‍ക്ക് ഒരു മാതൃകയാണ്. 2010 മുതല്‍ 2015 വര്‍ഷക്കാലം കെഎസ്ആര്‍ടിസി കാസര്‍കോട് ഡിപ്പോയില്‍ രാത്രി കാലങ്ങളില്‍ ബസ്
malayalam news
ഇട്ടുമൂടാനുള്ള സ്വര്‍ണവും പണവും ഒരുപാട് ഉണ്ടെങ്കിലേ കല്യാണം നടക്കുകയുള്ളൂ എന്ന് പറയുന്ന സമൂഹത്തില്‍ സ്‌നേഹമാണ് എല്ലാമെന്ന് പറയുന്ന മാതൃകദമ്പതികളുടെ കഥയാണ് ഇന്ന് വൈറലാവുന്നത്. പൊന്നും പണവും എന്തിനാണ്… പൊന്നുതോല്‍ക്കും മനസ്സുള്ളൊരു പെണ്ണുണ്ടെങ്കില്‍ എന്നാണ് വീല്‍ച്ചെയറിന്റെ
വായ്പ കിട്ടാത്തതിന്റ പേരില്‍ സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയില്‍ കഴിഞ്ഞ ദിവസമായിരുന്നു ഗാന്ധി നഗര്‍ കുണ്ടുവാറ പച്ചാലപ്പൂട്ട് പരേതനായ വാസുവിന്റെ മകന്‍ വിപിന്‍ ആത്മഹത്യ ചെയ്തത്. സഹോദരിയുടെ വിവാഹം ഞായറാഴ്ച്ച നടക്കാനിരിക്കെയായിരുന്നു വിപിന്‍
ഇപ്പോഴത്തെ കാലത്ത് കാമുകൻ ഉപേക്ഷിച്ചാലോ, വിവാഹ ശേഷം ഭർത്താക്കന്മാരുടെ ഉപദ്രവം കാരണം കടുംകൈ ചെയുന്ന കാലത്ത്, എങ്ങനെ തളരാതെ ജീവിച്ച് കാണിക്കണം എന്ന് കാണിച്ച് തരുന്ന ഒരു അമ്മയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ
ടിക്ക് ടോക്ക് ഉണ്ടായിരുന്ന കാലത്ത് നര്‍മ്മം കലര്‍ന്ന വീഡിയോകള്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. താരത്തിന്റെ വിവാഹവും പ്രഗ്‌നന്‍സി വാര്‍ത്തകളും സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. കുട്ടിക്കാലം മുതല്‍ സുഹൃത്തും
ജീവിതത്തിന്റെ പാതിവഴിയില്‍ വീണുപോയ വ്യക്തിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷിബു ജോര്‍ജ്. പന്ത്രണ്ടു വര്‍ഷം മുമ്പ് അടൂരില്‍ യൂത്ത് കോണ്‍ഗ്രസ് ക്യാംപില്‍ പങ്കെടുക്കാന്‍ പോയ ഷിബു താമസിച്ചിരുന്ന ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് കാല്‍
ജീവിതത്തില്‍ ഒരു ഇടര്‍ച്ച സംഭവിക്കുമ്പോള്‍ എന്തുകൊണ്ടാണ് പെണ്‍കുട്ടികള്‍ മരണത്തിലേക്ക് നീങ്ങുന്നത്? അവര്‍ അവസാനം വരെ പ്രതീക്ഷിക്കുന്ന ഒരു മുഖം ഉണ്ടാകില്ലേ? തന്റെ ജീവനെ പിടിച്ചു നിര്‍ത്താന്‍ ഒരാളെങ്കിലും എത്തുമെന്ന പ്രതീക്ഷ. അത് നഷ്ടപെടുമ്പോഴാണ് അവര്‍
മലയാളം, തമിഴ് ഭാഷകളിലൂടെ ആരാധകരുടെ മനസ്സില്‍ ബാലതാരമായി ഇടം നേടിയ താരമാണ് അനിഖ സുരേന്ദ്രന്‍. 2010-ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച
വ്യക്തി ജീവിതത്തിലെ പല സന്തോഷങ്ങളും മക്കള്‍ക്ക് വേണ്ടി മാത്രമാണ് മാതാപിതാക്കള്‍ മാറ്റിവെക്കാറുള്ളത്. ജീവിതത്തില്‍ ഇക്കാലമത്രയും പട പൊരുതി ബിസിനസ് രംഗത്തും വീട്ടിലും തന്റേതായ ഇടം സൃഷ്ടിച്ച ജാജി എന്ന ഒരു അമ്മ. ഈ അമ്മയ്ക്ക്
1961ലെ സ്ത്രീധന നിരോധന ആക്റ്റ് അനുസരിച്ച് സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും വാഗ്ദാനം നല്‍കുന്നതും ശിക്ഷാര്‍ഹമായ കുറ്റം ആണ്. എന്നാല്‍ ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കേണ്ടിവരുന്ന കാര്യമാണ് സ്ത്രീധന പീഡനവും മരണവും. ഓരോ മരണങ്ങള്‍