ലണ്ടൻ∙ യുകെ കെന്റിലെ ലാവൻഡർ ഫാം സന്ദർശിച്ച് മലയാള സിനിമ താരങ്ങൾ. മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി എന്നിവരാണ് ലാവൻഡർ ഫാം സന്ദർശിച്ചത്. കെന്റിലെ ലാവൻഡർ ഫാമുകളിൽ ഒന്നായ കാസിൽ ഫാമിൽ
മിനി സ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരർ ആണ് പേളിയും ശ്രീനിഷും. ബിഗ് ബോസിലൂടെ മൊട്ടിട്ട പ്രണയം ജീവിതത്തിലും പകർത്തി. ഓരോ ദിനം കഴിയും തോറും അവരുടെ പ്രണയവും കൂടുകയാണ്. ജീവിതത്തിലെ
രാവണപ്രഭു എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ടവളായി മാറിയ നടിയാണ് വസുന്ധര ദാസ്. 2001 ൽ പുറത്തിറങ്ങിയ രാവണപ്രഭുവിലെ മോഹൻലാലും വസുന്ധരയും ഒന്നിച്ചുള്ള ഗാനങ്ങൾ ഇന്നും ജനപ്രിയമാണ്. രാവണപ്രഭുവിന് ശേഷം 2004 ൽ വജ്രം എന്ന
തനിക്കുള്ള ഗിന്നസ് വേൾഡ് റെക്കോഡിന്റെ സർട്ടിഫിക്കറ്റ് കൈപറ്റിയത് മമ്മൂട്ടിയായിരുന്നു എന്ന് നടൻ ഗിന്നസ് പക്രു. പട്ടണത്തിൽ ഭൂതം സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു ആ സംഭവമെന്നും അദ്ദേഹം കൈരളി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.മമ്മൂട്ടി തന്നെ
മലയാള സിനിമയിൽ മലയാളിയെ കുടുകുടെ ചിരിപ്പിച്ച താരങ്ങളിലൊരാളാണ് ദിലീപ്. മിമിക്രി വേദികളിൽ നിന്ന് തൊണ്ണൂറുകളുടെ തുടക്കത്തിൽ, ഗോഡ് ഫാദർമാരുടെ പിന്തുണയൊന്നുമില്ലാതെ മലയാള സിനിമയിലേക്ക് കയറിവന്ന, ഗോപാലകൃഷ്ണൻ എന്ന ദിലീപിനെ പ്രേക്ഷകർക്ക് അങ്ങനെയൊന്നും മറക്കാനാവില്ല. സിനിമയായിരുന്നു
മലയാള സിനിമയിലും സീരിയലിലും സജീവ സാന്നിധ്യമാണ് ഷിജു അബ്ദുൾ റഷീദ് എന്ന ഷിജു ഏ ആർ. ചെറുതും വലുതുമായ വേഷങ്ങളിലൂടെ ആളുകളുടെ ഇഷ്ടംപിടിച്ചു പറ്റിയ നടൻ ഒരു കാലത്ത് നായകനായും മിന്നിത്തിളങ്ങിയിരുന്നു. തമിഴിൽ നിന്നും
മലയാളത്തിന്റേത് എന്നല്ല ഇന്ത്യൻ സിനിമയുടെ തന്നെ സ്വകാര്യ അഹങ്കാരമാണ് നടി ശോഭന. ഏത് ഭാഷയിൽ ആണെങ്കിലും ഏത് കഥാപാത്രത്തിന് വേണ്ടിയും വെള്ളം പോലെ മാറാൻ കഴിയുന്ന അഭിനേത്രിയാണ് ശോഭന. നടപ്പിലും എടുപ്പിലും നൃത്തത്തിലും അഭിനയത്തിലും
ടീച്ചറുടെ പാട്ടിന് ക്ലാസ് റൂമിലെ ഡെസ്‌കില്‍ താള ബോധത്തോടെ കൊട്ടുന്ന കൊച്ചു മിടുക്കന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തിരുനെല്ലി കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി
മലയാളികളുടെ ഏറെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് ജ്യോത്സ്‌ന. പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനം ആലപിച്ചുകൊണ്ടാണ് താരം മലയാള പിന്നണി ഗാന രംഗത്ത് എത്തുന്നത്. നമ്മൾ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന ഗാനമാണ്
സര്‍ക്കാര്‍ ജോലി നേടാന്‍ പരീക്ഷ എഴുതാന്‍ എത്തി അമ്മ. കൂടെ എത്തിയ ആറുമാസം പ്രായമായ ആണ്‍ കുഞ്ഞിന് കാവലായി പോലീസുകാരി. ഗുജറാത്ത് ഹൈക്കോടതി പ്യൂണ്‍ ഒഴിവിലേക്ക് ഞായറാഴ്ച നടന്ന എഴുത്ത് പരീക്ഷ ഹാളിലാണ് സംഭവം.