തന്റെ കുറവുകളെ പോരാടി ജയിച്ചു ജീവിതം പടുത്തുയർത്തിയ വ്യക്തിയാണ് ഡോക്ടർ ഫാത്തിമ അസ്‌ല. പൂർണ ആരോഗ്യമുള്ള ആളുകൾ പോലും ജീവിതത്തിൽ പരാജയപ്പെടുന്ന ഈ കാലത്ത് വിധിയോട് പോരാടി ജയിച്ച ഒരു പെൺ മനസ്സ്. അതാണ്
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞ ചിത്രമായിരുന്നു പാല സെന്റ് തോമസ് കോളേജിലെ അവസാന വർഷ നിയമ വിദ്യാർത്ഥിനി നിതിനയുടെ മരണാനന്ത ചടങ്ങിൽ രണ്ടുമണിക്കൂറോളം നിതിനയുടെ അമ്മയുടെ കൈപിടിച്ച് ഒരേ നിൽപ് നിന്ന സുആൻ
വളരെ കുറച്ചു ചിത്രങ്ങൾ കൊണ്ട് മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് ലിജോ മോൾ ജോസ് . 2016 ൽ ദിലീഷ് പോത്തൻ സംവിദാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തിയ സൂപ്പർ
കൊൽക്കത്തയിലെ റെയിൽവേ സ്റ്റേഷനിൽ ഇരുന്നുകൊണ്ട് ഒരൊറ്റ ഗാനം കൊണ്ട് ഇന്ത്യയൊന്നാകെ ഏറെ ശ്രെധ നേടിയ ഗായികയായിരുന്നു റാണു മൊണ്ടാൽ ..ലതാ മങ്കേഷ് പാടിയ ” ഏക് പ്യാർ കാ നഗ്മ ഹായ് ” എന്ന
മിനി സ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ഡിംപിൾ റോസ്. വളരെ മുൻപേ കുട്ടിക്കാലം തൊട്ട് തന്നെ അഭിനയരംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് ടിംബർ. അതുകൊണ്ടുതന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിക്കാനും ഡിംപിൾ ഇന് കഴിഞ്ഞു .നിരവധി
ഒരാഴ്ചയോളം അമ്മയ്ക്ക് യുള്ള തെരച്ചിലിൽ ആയിരുന്നു മക്കൾ. ആ വീട് ഉറങ്ങിയിട്ടില്ല. ഏലിയാമ്മ വീട് വിട്ട് ഇറങ്ങിപ്പോയതിനു ശേഷം മക്കൾ എല്ലാവരും വളരെ വിഷമത്തിലായിരുന്നു. റോയ്, സജി, സിനേഷ്, സൂഫി എന്നിവരാണ് ഏലിയാമ്മയുടെ മക്കൾ.
സ്വന്തം അച്ഛനെ നഷ്ടപ്പെടുക എന്നത് ഏതൊരു മക്കളെയും സംബന്ധിച്ച് ദുഃഖം സഹിക്കാനാവുന്നതിലും അപ്പുറമാണ് , അപ്പോൾ അച്ഛനെ നിഷ്ടൂരം സഹപ്രവർത്തകർ കൊലപ്പെടുത്തിയത് ആണെങ്കിലോ ? കൊലപാതകികളോട് എത്രത്തോളം ദേഷ്യവും വെറുപ്പും ഉണ്ടാവും ? അത്തരത്തിൽ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയൽ . സീരിയലിന്റെ തുടക്കത്തിൽ തന്നെ ശീതൾ ആയി വന്നു പ്രേക്ഷകശ്രദ്ധ കീഴടക്കിയ പാർവ്വതിയെ ആരും മറക്കാനിടയില്ല. സീരിയലിലെ ഏറ്റവും
കേരളക്കരയെ ഒരുപോലെ കണ്ണീരിലാഴ്ത്തിയ വാർത്തയായിരുന്നു പാലാ സെൻറ് തോമസ് കോളേജിലെ അവസാന വർഷ വിദ്യാർഥിനിയായ നിതിനയുടെ വിയോഗം സഹപാഠിയുടെ ക്രൂരതയിൽ നഷ്ടമായത് ഒരു കുടുംബത്തിൻറെയും ഒരമ്മയുടെയും സ്വപ്‌നങ്ങളും പ്രതീക്ഷകളുമായിരുന്നു, ആ അമ്മ ആ വാർത്ത
സന്തോഷ് പണ്ഡിറ്റ് അവസാനമായി പങ്കെടുത്ത റിയാലിറ്റി ഷോയിലെ വിഷയവുമായി താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിറഞ്ഞ ചർച്ചകൾ നടക്കുമ്പോൾ അദ്ദേഹം ചെയ്‌ത ഈ നന്മയുള്ള പ്രവൃത്തി ആരും കാണാതെ പോകരുത്, സന്തോഷ് പണ്ഡിറ്റ് തന്നെയാണ് തൻറെ