എം. ടിയുടെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന സിനിമയിൽലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നായികയാണ് അർച്ചന കവി. അതിനു ശേഷം നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സജീവമായ
ചിരി ഒഴിഞ്ഞ സമയമുണ്ടായിരുന്നില്ല അവളുടെ മുഖത്ത് ; എന്റെ അതേ നാൾ ആയതിനാലാണ് ആ വിവാഹത്തിന് സമ്മതിച്ചത്
2021 ജൂണ്‍ 21ന് ഭര്‍ത്തൃഗൃഹത്തില്‍ വിസ്മയ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത വാര്‍ത്ത നാമെല്ലാം കണ്ണീരോടെയാണ് അറിഞ്ഞത്. ചടയമംഗലം നിലമേലിലെ ആ വീട്ടില്‍ എപ്പോഴും പുഞ്ചിരിയോടെ നടന്നിരുന്ന ആ വിസ്മയ ആത്മഹത്യയെ സ്വയം സ്വീകരിച്ചത്
വിജയ് ബാബുവുമായി ബന്ധപ്പെട്ട വിഷയം കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടയിലാണ് നടി ശ്വേതാ മേനോന്‍ താരസംഘടനയായ അമ്മ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് രാജിവെച്ചത്. ഇപ്പോള്‍ വിജയ് ബാബുവിന്റെ വിഷയത്തില്‍ നടന്‍ മോഹന്‍ലാലിന്റെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്
കേരള മനസാക്ഷിയെ ഒന്നാകെ കണ്ണീരിലാഴ്ത്തുകയും, ഏറെ കോളിളക്കം സൃഷ്ഠിക്കുകയും ചെയ്‌ത കേസുകളിലൊന്നായിരുന്നു വിസ്മയ കേസ്. സ്ത്രീധന പീഡന പരാതിയെത്തുടർന്ന് കൊല്ലം സ്വദേശിനിയും, ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനിയുമായ വിസ്മയ ആത്മഹത്യ ചെയ്യുകയായിരുന്നു. പിന്നീട് കേസിൽ കിരണിനെ
സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ പ്രണയ വിവാഹം ആയിരുന്നു പ്രണവിനെയും ഷഹാനയുടെയും . വിധി ബൈക്ക് അപകടത്തിന്റെ രൂപത്തിൽ എത്തിയപ്പോൾ നെഞ്ചിന് താഴേക്ക് തളർന്ന് പോയ പ്രണവ് ഒരു വിവാഹത്തെ കുറിച്ച് പോലും അന്ന്
ഒരു കാലത്ത് സൗത്ത് ഇന്ത്യയില്‍ തിളങ്ങി നിന്ന നടിയാണ് സരിത. തമിഴ്, കന്നഡ,മലയാളം,തെലുങ്ക് ഭാഷകളിലായി 250ലധികം ചിത്രങ്ങളില്‍ സരിത അഭിനയിച്ചിട്ടുണ്ട്. 1980കളില്‍ ജനപ്രിയ-നിരൂപക പ്രശംസ നേടിയ നടിമാരില്‍ ഒരാളായിരുന്നു സരിത. ഡബ്ബിംങ് ആര്ട്ടിസ്റ്റ് എന്ന
ഇത് ചെസ് കളിയിലെ രാജകുമാരന്‍. രമേഷ് ബാബു പ്രജ്ഞാനന്ദ. പ്രായം വെറും 16 വയസ്സ്. ചതുരംഗ കളത്തിലെ ചടുലമായ കരുനീക്കത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ച വിശ്വാഥന്‍ ആനന്ദിന് ഒരു പിന്‍ഗാമി. അതും തമിഴ്‌നാട്ടില്‍ നിന്ന്. അഞ്ച്
2013ല്‍ പുറത്തിറങ്ങിയ പട്ടം പോലെ എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് മളവിക മോഹനന്‍.ഒരു ഫെയർനസ് ക്രീമിന്റെ പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിന് അച്ഛന്റെ സഹായിയായി പ്രവർത്തിച്ച മാളവികയെ കണ്ട നടൻ മമ്മൂട്ടിയാണ് അദ്ദേഹത്തിന്റെ
ആറ് വര്‍ഷത്തെ രോഗത്തിന് വിടപറഞ്ഞ് ജഗദീഷിന്റെ ഭാര്യ ഡോ. രമ അന്തരിച്ചത് കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ്. രമയുടെ ഓര്‍മ്മകളില്‍ വാചാലനാകുകയാണ് ജഗദീഷ് ഇപ്പോള്‍.ജഗദീഷിന്റെ രണ്ടാമത്തെ ചേച്ചി വെങ്ങാനൂര്‍ ഹൈസ്‌ക്കൂളിലെ കെമിസ്ട്രി ടീച്ചറായിരുന്നു. പത്താം ക്ലാസ്
ചെറുതും വലുതുമായ നിരവധി മികച്ച കഥാപാത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച അഭിനേതാവാണ് ടി.പി മാധവന്‍.സിനിമയോടുള്ള അടങ്ങാനാവത്ത ആഗ്രഹമായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തെ ശിഥിലമാക്കിയത്. ഒരു സിനിമ കഥയെ വെല്ലുന്ന ജീവിത സാഹചര്യത്തിലൂടെയാണ് അദ്ദേഹം കടന്നു വന്നത്.